Don't Miss!
- Sports IPL 2024: സഞ്ജുവിന്റെ ധൈര്യം അപാരം, ആ സാഹസം കളി ജയിപ്പിച്ചു! കിടു ക്യാപ്റ്റന്‍സി
- Lifestyle ഓവുലേഷന് തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാല്‍ ഗര്‍ഭധാരണം ആദ്യദിനം അറിയാം
- News 14 വര്‍ഷത്തെ ഇടവേളയ്ക്ക് അവസാനം, രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തി ഗോവിന്ദ; ശിവസേനയില്‍ ചേര്‍ന്നു
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
പെരുങ്കൊല്ലന്റെ ആലയിലെ വിഷ്ണു
സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തില്‍ പ്രാഥമിക വിദ്യാഭ്യാസം ലഭിയ്ക്കാതെ പോകുന്ന കുട്ടികള്‍ക്ക് വേണ്ടിയുള്ള 'പെരുങ്കൊല്ലന്‍' എന്ന ഹ്രസ്വചിത്രം അവതരണ മികവുകൊണ്ടും ഉദ്ദേശശുദ്ധികൊണ്ടും ശ്രദ്ധിക്കപ്പെടുന്നു. കുഞ്ഞുണ്ണി മാഷിന്റെ 'വായിച്ചാലും വളരും വായിച്ചില്ലേലും വളരും, വായിച്ചാല്‍ വിളയും വായിച്ചില്ലേല്‍ പുളയും' എന്ന കവിതയെ ആസ്പദമാക്കിയാണ് മന്‍സൂര്‍ ഈ ഹ്രസ്വ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ഹൈക്ക് വിഷ്വല്‍സിന്റെ ബാനറില്‍ മന്‍സൂര്‍ തന്നെ നിര്‍മിച്ച ചിത്രത്തിന് ക്യാമറ ചലിപ്പിച്ചതും സംവിധായകന് തന്നെ. പ്രവീണ്‍ വേളക്കാട്ടാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. മികച്ച സംഗീതം കൊണ്ടും ചിത്രസംയോജനം കൊണ്ടും ശ്രദ്ധേയമാണ് പെരുങ്കൊല്ലന്‍. വിഷ്ണു എന്ന കേന്ദ്രകഥാപാത്രത്തെ സായൂജ് കോട്ടക്കല്‍ എന്ന കുഞ്ഞു മിടുക്കന് ഭംഗിയാക്കി.
യൂണിസെഫിന്റെ കണക്കു പ്രകാരം ഇന്ത്യയില്‍ സ്കൂള്‍ പ്രവേശനം നേടുന്ന 200 മില്യണ്‍ കുട്ടികളില്‍ 80 മില്യണ്‍ കുട്ടികള്‍ക്ക് തങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കഴിയില്ല. തന്റെ അവകാശമായ വിദ്യാഭ്യാസം ഏതെങ്കിലും കാരണവശാല്‍ നിഷേധിക്കപ്പെടുന്ന കുട്ടികള്‍ക്ക് അത് നേടിക്കൊടുക്കാനുള്ള ശ്രമം കൂടെയാണ് പെരുങ്കൊല്ലന്‍ എന്ന ഹ്രസ്വചിത്രം. ഒന്ന് കണ്ടുനോക്കൂ.
-
'പ്രണവ് ഒരു ഡ്രിങ്ക് ഓഫര്‍ ചെയ്തു... അങ്ങനെ വർഷങ്ങൾക്ക് ശേഷം അവനൊപ്പം ഒരു പെഗ്ഗടിച്ചു'; ധ്യാൻ ശ്രീനിവാസൻ
-
അഞ്ച് മാസം ഒരുമിച്ച് താമസിച്ചു, ഒടുവിൽ ശ്രുതി ഇറങ്ങിപ്പോയി; ഡിവോഴ്സിന് ശേഷം സിദ്ധാർത്ഥിനുണ്ടായ പ്രണയങ്ങൾ
-
അവിവാഹിതയാണെന്ന് കരുതി കല്യാണാലോചന വന്നിട്ടുണ്ട്! ഇത്രയും മകനുള്ളത് അധികമാര്‍ക്കും അറിയില്ലെന്ന് പ്രസീത