Don't Miss!
- News സ്വര്‍ണം വീണു; വിലക്കുറവ് മുതലെടുക്കാം, ഏപ്രിലില്‍ വര്‍ധിച്ചത് എത്രയെന്ന് അറിയാമോ, ഇന്നത്തെ വില
- Sports T20 World Cup 2024: സഞ്ജുവിന് നീതി വേണം, ലോകകപ്പില്‍ സീറ്റ് നല്‍കൂ; ആവശ്യപ്പെട്ട് തരൂര്‍
- Lifestyle കാരണമില്ലെങ്കിലും ഉണ്ടാക്കിയെടുത്ത് വഴക്ക്; ദമ്പതികളുടെ വഴക്കിന് 10 സാധാരണ കാരണങ്ങള്‍
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
- Finance കോൾ ഇന്ത്യ ഓഹരി 15% കുതിക്കും, ഇതാണ് കാരണം, ഓഹരി വാങ്ങാൻ ബ്രോക്കറേജ് നിർദ്ദേശം
- Technology സൂക്ഷിച്ചാൽ ദുഖിക്കേണ്ട! സെക്കൻഡ് ഹാൻഡ് ഫോൺ വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Automobiles ബസിൽ സഹയാത്രികനായി ഷാരൂഖ്, കിംഗ് ഖാൻ ഹമ്പിൾ & സിമ്പിൾ എന്ന് ആരാധകർ; വീഡിയോ വൈറൽ
വര്‍ഷം മൂന്ന് സിനിമ മതിയെന്ന് പാര്‍വ്വതി
ഒരു വര്‍ഷം പല ചിത്രങ്ങളില്‍ അഭിനയിക്കുന്നതിനെക്കാള്‍ നല്ലത് മൂന്ന് ചിത്രങ്ങളില്‍ അഭിനയിക്കുന്നതാണെന്ന് പറയാന്‍ പാര്‍വ്വതിക്ക് പല കാരണങ്ങളുണ്ട്. ഒരു സമയം ഒരു ചിത്രത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിയ്ക്കണം എന്നാണ് നടിയുടെ വാദം.
തിരക്കിട്ട് സിനിമ ചെയ്യാന്‍ നടന്നാല്‍ ഒരിയ്ക്കലും ഒരു കഥാപാത്രത്തേയും പൂര്‍ണമായി ഉള്‍ക്കൊള്ളാനോ നീതിയുക്തമായി അവതരിപ്പിക്കാനോ കഴിയില്ല എന്നാണ് പാര്‍വ്വതി പറയുന്നത്.
ഈ കാര്യം സ്വന്തം ജീവിതത്തില്‍ പ്രാവര്ത്തുകമാക്കുന്നു എന്നതാണ് പാര്‍വ്വതിയില്‍ കാണുന്ന മറ്റൊരു സവിശേഷത.2012 ല്‍ പാര്‍വ്വതി അഭിനയിച്ചത് മൂന്ന് ചിത്രങ്ങളിലാണ്. 'അന്തര്‍ ബാഹര്‍' എന്ന കന്നട ചിത്രത്തിലും 'ചെന്നൈയില്‍ ഒരു നാള്' , 'മാരിയാന്‍' എന്നീ തമിഴ് ചിത്രങ്ങളിലും.
തന്റെ ഇതു വരെയുളള സിനിമാ ജീവിതത്തില്‍ താന്‍ ചെയ്ത ഏറ്റവും ശകതമായ കഥാപാത്രമാണ് മാരിയാനിലെ പനിമലര്‍ എ്ന്ന കഥാപാത്രമെന്നും പാര്‍വ്വതി പറഞ്ഞു. ചിത്രം തന്റെ കരിയറിലെ ബിഗ് ബജറ്റ് പ്രോജക്ട് കൂടിയാണെന്നും നടി അഭിപ്രായപ്പെടുന്നു.ധനുഷാണ് ചിത്രത്തിലെ നായകന്.
ഭരത് ബാലയാണ് ചിത്രത്തിന്റെ സംവിധായകന്. ഗാനങ്ങളൊരുക്കിയിരിക്കുന്നത് എ.ആര് റഹ്മാനാണ്. യുവന് ശങ്കര്‍ ചിത്രത്തില്‍ ഗാനം ആലപിച്ചിട്ടുണ്ട.
സിറ്റി ഓഫ് ഗോഡിലെ തന്റെ കഥാപാത്രം വളരെ നല്ല രീതിയില്‍ ചെയ്യാന്‍ കഴിഞ്ഞു എന്ന് ആത്മ വിശ്വാസം ഉള്ളതായും നായിക പറഞ്ഞു.
-
ഗബ്രിയെ തേക്കുന്ന ദിവസം; ജാസ്മിന് ചതിച്ചത് ഒരേസമയം രണ്ട് പേരെ; നിലനില്‍പ്പിന് വേണ്ടി എന്തും ചെയ്യും!
-
ബിഗ് ബോസ് മെറ്റീരിയലാവാന് മുഴുവന്‍ സമയവും വായിട്ടടിക്കണം എന്നില്ല! സായി മൈന്‍ഡ് ഗെയിമറെന്ന് പ്രേക്ഷകര്‍
-
'ഞാൻ ആ പെൺകുട്ടിയെ ചതിച്ചിട്ടില്ല, വിവാഹം വേണ്ടെന്ന് വെച്ചത് അവരാണ്, രഹ്നയ്ക്ക് അപ്പോഴും സമ്മതമായിരുന്നു'