Don't Miss!
- Sports IPL 2024: സ്റ്റബ്സാണ് ഡല്‍ഹിയുടെ 'റിയല്‍ ഹീറോ', ആ സേവാണ് കളി മാറ്റിയത്! കിടിലന്‍ ഫീല്‍ഡിങ്
- News ലോക്സഭ തിരഞ്ഞെടുപ്പ്; കേരളം നാളെ ബൂത്തിലേക്ക്.. ഇന്ന് നിശബ്ദ പ്രചരണം, 4 ജില്ലകളിൽ നിരോധനാജ്ഞ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
പ്രതീക്ഷകളുയര്ത്തിക്കൊണ്ട് ഡേവിഡ്ആന്റ് ഗോലിയാത്ത്
മൂന്നുചിത്രങ്ങള്‍ ഫെബ്രുവരി 22 വെള്ളിയാഴ്ച തിയേറ്ററുകളിലെത്തി. രാജീവ്നാഥിന്റെ ഡേവിഡ് ആന്റ് ഗോലിയാത്ത്, ജോയ് മാത്യുവിന്റെ ഷട്ടര്‍, മനു സുധാകരന്റെ 10.30എഎം ലോക്കല്‍ കോള്‍ എന്നിവയാണ് പുത്തന്‍ റിലീസുകള്‍. നടന് അനൂപ് മേനോന് തിരക്കഥയെഴുതിയ ഡേവിഡ് ആന്റ് ഗോലിയാത്ത് സല്റോസ മോഷന്‍ പിക്ചേഴ്സിന്റെ ബാനറിലാണ് തയ്യാറാക്കിയിരിക്കുന്നത്. ജയസൂര്യയ്ക്കൊപ്പം അനൂപ് ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്. അഹം, പകല്‍നക്ഷത്രങ്ങള്‍ എന്നീ ചിത്രങ്ങളുടെ സംവിധായകനായ രാജീവ് നാഥിന്റെ ഈചിത്രവും ചര്‍ച്ചയാകുമെന്ന് പ്രതീക്ഷിയ്ക്കാം.
ചില ചലച്ചിത്രോത്സവങ്ങളിലെ പ്രദര്‍ശനത്തെത്തുടര്‍ന്ന് പ്രശംസകള്‍ ഏറെ നേടിയ ചിത്രമാണ് ജോയ് മാത്യുവിന്റെ ഷട്ടര്‍. ലാല്‍, ശ്രീനിവാസന്, വിനയ് എന്നിവരാണ് ചിത്രത്തില്പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അഭ്ര ഫിലിംസാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ബിസിനസ് രംഗത്തുനിന്നും ചലച്ചിത്രനിര്മ്മാണമേഖലയിലേയ്ക്കെത്തുന്ന പ്രിയ പിള്ളയുടെ ആദ്യ സംരംഭമാണ് 10.30എഎം ലോക്കല്‍ കോള്‍ എന്ന ചിത്രം. മനു സുധാകരനാണ് ചിത്രത്തിന്റെ സംവിധായകന്. നാല്, നിഷാല്‍, ശ്രിത ശിവദാസ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു ലോക്കല്‍ കോള്‍ വന്നതോടെ ആല്‍ബി എന്ന യുവാവിന്റെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.
-
'ഇപ്പോൾ തീപ്പൊരിയല്ല കാട്ടുതീയാണ്, അന്ന് കിട്ടിയ എനർജി ലൈഫിന്റെ അവസാനം വരെയുണ്ടാകും'; സിജോ തിരിച്ചുവന്നു
-
ബിഗ് ബോസ് മെറ്റീരിയലാവാന് മുഴുവന്‍ സമയവും വായിട്ടടിക്കണം എന്നില്ല! സായി മൈന്‍ഡ് ഗെയിമറെന്ന് പ്രേക്ഷകര്‍
-
'ഞാൻ ആ പെൺകുട്ടിയെ ചതിച്ചിട്ടില്ല, വിവാഹം വേണ്ടെന്ന് വെച്ചത് അവരാണ്, രഹ്നയ്ക്ക് അപ്പോഴും സമ്മതമായിരുന്നു'