Don't Miss!
- Sports IPL 2024: ശശാങ്കിനെ ഫിനിഷര്‍ ആക്കിയത് തെറ്റ്! പഞ്ചാബിന് യുവ താരങ്ങളെ വിശ്വാസമില്ല; തുറന്നടിച്ച് ആകാശ് ചോപ്ര
- News പത്തനംതിട്ടയിലും മോക് പോളില്‍ പിഴവ്, പരാതിയുമായി യുഡിഎഫ്: വിശദീകരണം നല്കി കളക്ടർ
- Technology റെഡ്മിയുടെ 5 സ്മാർട്ട്ഫോണുകൾക്ക് വില കുറഞ്ഞു; 2 എണ്ണത്തിന് വില 10000 രൂപയിൽ താഴെ മാത്രം
- Automobiles മോഹൻലാലിന്റെ വക്കീലായി സിനിമയിൽ തുടക്കം, ഇപ്പോൾ 40 ലക്ഷം രൂപയുടെ ഇന്നോവ മുതലാളിയായി നടി
- Lifestyle ചാണക്യനീതി: എല്ലാവര്‍ക്കുമുണ്ട് ഒരു കഷ്ടകാലം, ജീവിതം നശിക്കാതിരിക്കാന്‍ 7 കാര്യം
- Finance സെല്ലോ വേൾഡ്, ജസ്റ്റ് ഡയൽ ഉൾപ്പെടെ 5 ഓഹരികൾ, ലാഭം വേണമെങ്കിൽ ഇപ്പോൾ വാങ്ങാം, നോക്കുന്നോ
- Travel പച്ചപ്പിനു നടുവിലെ വയലറ്റ് പൂക്കൾ... ജക്കരന്ത പൂത്തുലഞ്ഞ മൂന്നാർ, കാണാം നീലവസന്തക്കാഴ്ച
ഗ്രിഗറി ജേക്കബിന്റെ ജീവിതം എന്നെ ഒരുപാട് പഠിപ്പിച്ചു, ജേക്കബിന്റെ സ്വര്ഗരാജ്യത്തെ കുറിച്ച് വിനീത്
സുഹൃത്ത് ഗ്രിഗറി ജേക്കബിന്റെ ജീവിതം തന്നെ ഒരുപാട് പഠിപ്പിച്ചുവെന്ന് വിനീത് ശ്രീനിവാസന്. അതായിരുന്നു രണ്ടര മണിക്കൂറിലെ ജേക്കബിന്റെ സ്വര്‍ഗരാജ്യമെന്നും വിനീത് ശ്രീനിവാസന് പറയുന്നു. വിനീത് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പറയുന്നത്.
താന്‍ സ്വപ്നത്തില്‍ കണ്ടിരുന്ന ഡയലോഗുകളും സീനുകളുമായിരുന്നു ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഉറക്കത്തില്‍ നിന്ന് എണീക്കുമ്പോള്‍ തന്റെ കണ്ണ് നിറഞ്ഞിരിക്കും. പെട്ടന്ന് തന്നെ സ്വപ്നത്തില്‍ നിന്ന് കിട്ടിയ ഡയലോഗുകളെല്ലാം ഫോണില്‍ റെക്കോര്‍ഡ് ചെയ്യുമായിരുന്നു. വിനീത് പറയുന്നു. തുടര്‍ന്ന് വായിക്കൂ..
ഗ്രിഗറി ജേക്കബിന്റെ ജീവിതം എന്നെ ഒരുപാട് പഠിപ്പിച്ചു, ജേക്കബിന്റെ സ്വര്ഗരാജ്യത്തെ കുറിച്ച് വിനീത്
ജേക്കബിന്റെ സ്വര്ഗരാജ്യത്തെ വിജയമാക്കിയതിനും അഭിനന്ദിച്ചതിനും നന്ദി, വിനീത് ശ്രീനിവാസന്.
ഗ്രിഗറി ജേക്കബിന്റെ ജീവിതം എന്നെ ഒരുപാട് പഠിപ്പിച്ചു, ജേക്കബിന്റെ സ്വര്ഗരാജ്യത്തെ കുറിച്ച് വിനീത്
സിനിമ ചെയ്യാന്‍ തയ്യാറെടുക്കുമ്പോള്‍ ഒരു ദൈവീക സാന്നിധ്യം ഞാന്‍ അനുഭവിച്ചിരുന്നു. ഈ സിനിമ ചെയ്യാന്‍ എന്നെ തെരഞ്ഞെടുക്കപ്പെട്ട പോലെയായിരുന്നു. വിനീത് ശ്രീനിവാസന് പറയുന്നു.
ഗ്രിഗറി ജേക്കബിന്റെ ജീവിതം എന്നെ ഒരുപാട് പഠിപ്പിച്ചു, ജേക്കബിന്റെ സ്വര്ഗരാജ്യത്തെ കുറിച്ച് വിനീത്
സ്വപ്നത്തില്‍ താന്‍ കണ്ടിരുന്ന ഡയലോഗുകളും സീനുകളും ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്.
ഗ്രിഗറി ജേക്കബിന്റെ ജീവിതം എന്നെ ഒരുപാട് പഠിപ്പിച്ചു, ജേക്കബിന്റെ സ്വര്ഗരാജ്യത്തെ കുറിച്ച് വിനീത്
ഉറക്കത്തില്‍ നിന്ന് എണീക്കുമ്പോള്‍ കണ്ണു നിറഞ്ഞിരിക്കുമായിരുന്നു. പെട്ടന്ന് സ്വപ്നത്തിലെ ഡയലോഗുകളെല്ലാം ഫോണില്‍ റെക്കോഡ് ചെയ്തു വയ്ക്കുമായിരുന്നുവെന്നും വിനീത് പറയുന്നു.
ഗ്രിഗറി ജേക്കബിന്റെ ജീവിതം എന്നെ ഒരുപാട് പഠിപ്പിച്ചു, ജേക്കബിന്റെ സ്വര്ഗരാജ്യത്തെ കുറിച്ച് വിനീത്
ഇന്ന് എനിക്ക് എഴുതാന്‍ കഴിയുന്നതിന്റെ കാരണം എന്റെ അച്ഛനാണ്. എങ്ങനെ അദ്ദേഹത്തോട് നന്ദി പറയണന്ന് അറിയില്ല. വിനീത് പറയുന്നു.
ഗ്രിഗറി ജേക്കബിന്റെ ജീവിതം എന്നെ ഒരുപാട് പഠിപ്പിച്ചു, ജേക്കബിന്റെ സ്വര്ഗരാജ്യത്തെ കുറിച്ച് വിനീത്
ഗ്രിഗറിയുടെ കുടുംബത്തിന്റെ പൂര്‍ണ സമ്മതത്തോടെയായിരുന്നു സിനിമ ഒരുക്കിയതെന്ന് വിനീത് അടുത്തിടെ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. സിനിമയ്ക്ക് വേണ്ട ചെറിയ മാറ്റങ്ങള്‍ ഒഴിവാക്കിയാല്‍ ബാക്കിയെല്ലാം ഗ്രിഹറിയുടെ ജീവിതമായിരുന്നു.
-
ബിഗ് ബോസിന്റെ ടാസ്ക് ചെയ്യാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് പൂട്ടിയിട്ടത് മോശമായി! പവര്‍ ടീമിനെതിരെ വിമര്‍ശനം
-
വെറുപ്പിന്റെ അങ്ങേയറ്റം ജാസ്മിനും ഗബ്രിക്കും സപ്പോര്‍ട്ട്; വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളുടെ ശ്രമം പാളുന്നു?
-
'സാരമില്ലാ... ഒരു നല്ല കാര്യത്തിന് വേണ്ടിയാണല്ലോ'; മൂന്ന് വർഷങ്ങൾ കൊണ്ടെടുത്ത തീരുമാനത്തെ കുറിച്ച് മാളവിക!