Don't Miss!
- News ഈ രാശിക്കാരാണോ? സുവര്ണനേട്ടങ്ങള് തേടിയെത്തും, സമ്പത്തും ഐശ്വര്യവും ലഭിക്കും; ഭാഗ്യം ഒപ്പമുണ്ടാവും
- Lifestyle ഈ വസ്തുക്കള്‍ വീട്ടില്‍ വെക്കുന്നത് ഐശ്വര്യക്കേട്; കഷ്ടകാലം, ധനനഷ്ടം, മനക്ലേശം എന്നിവയുണ്ടാകും
- Sports IPL 2024: ഹാര്‍ദിക് എന്തിന് ടീമില്‍? വീണ്ടും ഫ്ളോപ്പ്; ലോകകപ്പ് ടീമിലും വേണ്ട! ട്രോളി ഫാന്‍സ്
- Automobiles പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
- Technology വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
ട്രിവാന്‍ഡ്രം ലോഡ്ജില്‍ ഇനി ഹിന്ദി തെറിയും
അശ്ലീല സംഭാഷണങ്ങള്‍ കൊണ്ട് കുപ്രസിദ്ധി നേടിയ വി.കെ.പ്രകാശ് അനൂപ് മേനോന് ചിത്രമായ ട്രിവാന്‍ഡ്രം ലോഡ്ജ് ഹിന്ദിയിലേക്ക്. വി.കെ.പ്രകാശും അനൂപ് മേനോനും തന്നെയാണ് ചിത്രം ഹിന്ദിയില്‍ ചെയ്യുന്നത്. മലയാളത്തില്‍ നിന്ന് നായികയായി ഭാവനയുമുണ്ടാകും. ബാക്കിയെല്ലാം ഹിന്ദിതാരങ്ങളാകും.
അനൂപ് മേനോന്റെ രണ്ടുചിത്രങ്ങളാണ് ഹിന്ദിയില്‍ ഒരുങ്ങാന്‍ പോകുന്നത്. അനൂപും ജയസൂര്യയും അഭിനയിച്ച ബ്യൂട്ടിഫുളും ട്രിവാന്‍ഡ്രം ലോഡ്ജും. നിര്‍മാതാക്കളെല്ലാം ഹിന്ദിയില്‍ നിന്നുള്ളവരാണ്. ആദ്യചിത്രം ഗുണം കൊണ്ടാണ് ഹിന്ദിയില്‍ ചെയ്യാന്‍ സാധ്യത തെളിഞ്ഞെങ്കില്‍ ട്രിവാന്‍ഡ്രം ലോഡ്ജ് കുപ്രസിദ്ധി തന്നെയായിരുന്നു കാരണം. അശ്ലീലപ്രയോഗങ്ങളും ചേഷ്ടകളുമായിരുന്നു ചിത്രത്തിന്റെ പ്രത്യേകത. ചെറുപ്പക്കാരായിരുന്നു ചിത്രത്തെ വിജയിപ്പിച്ചതും. ഹിന്ദിയിലും യുവാക്കളെ തന്നെയാണ് വികെപിയും അനൂപും ലക്ഷ്യമിടുന്നത്.
അനൂപ് അവതരിപ്പിച്ച ലോഡ്ജ് ഉടമയുടെ ഭാര്യയുടെ വേഷം ചെയ്ത ഭാവന ഈ ചിത്രത്തിലൂടെ ഹിന്ദിയില്‍ അരങ്ങേറ്റം കുറിക്കും. ഭാവനയുടെ കഥാപാത്രത്തെ അല്പം കൂടി വലുതാക്കിയാണ് ഹിന്ദിയില്‍ അവതരിപ്പിക്കുന്നത്. അതായത് ഹിന്ദിയില്‍ അശ്ലീല സംഭാഷണത്തേക്കാള്‍ റൊമാന്സിനായിരിക്കും പ്രാധാന്യം ലഭിക്കുക.
-
'ഡേവി അങ്കിൾ മാത്രം ഇന്ന് ഇവിടെ ഇല്ല...'; അനിയത്തി ശ്രദ്ധയുടെ വിവാഹനിശ്ചയത്തിന് പൊട്ടിക്കരഞ്ഞ് പേളി മാണി!
-
'സിംഗിളായിട്ട് ജീവിക്കാൻ എനിക്ക് അറിയില്ല..., പെർഫെക്ട് റിലേഷൻഷിപ്പ് എന്താണെന്ന് എനിക്ക് ഇപ്പോഴും അറിയില്ല'
-
എല്ലാ സൈഡിൽ നിന്നും പ്രശ്നങ്ങൾ; കുഞ്ഞുമായി അമേരിക്കയിൽ നിന്ന് വന്നപ്പോൾ; ശ്രീക്കുട്ടനായിരുന്നു എല്ലാം; ലേഖ