Don't Miss!
- Sports IPL 2024: എന്റെ പിഴവല്ല, തോല്‍വിയില്‍ ബൗളര്‍മാരെ പഴിച്ച് ഗില്‍! വിമര്‍ശിച്ച് ആരാധകര്‍
- News കണ്ണൂരില്‍ ആവേശം അലകടലായി, കൊട്ടിക്കലാശം സമാധാനപരം; കരുത്തുകാട്ടി മുന്നണികള്‍
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
ഉന്നം മറക്കാതെ ലാല്‍
പതിനെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് താനും സുഹൃത്ത് സിദ്ദിഖും ചേര്‍ന്ന് പുറത്തിറക്കിയ ഇന്‍ ഹരിഹര്‍ നഗര്‍ എന്ന സൂപ്പര്‍ ഹിറ്റിന്റെ രണ്ടാം ഭാഗം ഒറ്റയ്ക്ക് സംവിധാനം ചെയ്യാന്‍ ലാല്‍ തീരുമാനിച്ചപ്പോള്‍ അതിനെ വലിയ സാഹസമായാണ് എല്ലാവരും കണ്ടത്.
ഒരു ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറക്കുന്പോള്‍ ആദ്യ ഭാഗവുമായി താരതമ്യപ്പെടുത്തല്‍ ഉണ്ടാകുന്നത് സ്വഭാവികം. ആദ്യത്തിനോട് കുറച്ചെങ്കിലും നീതി പുലര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ചിത്രം പരാജയപ്പെടുമെന്ന കാര്യമുറപ്പ്.
ഹരിഹര്‍ നഗറിലെ പൂവാലന്മാര് തങ്ങളുടെ അയല്പക്കത്തെ പയ്യന്മാരായി പ്രേക്ഷകര്‍ക്ക് അനുഭവപ്പെട്ടത് തന്നെയായിരുന്നു സിദ്ദിഖ്-ലാലുമാരുടെ വിജയ രഹസ്യം. പ്രേക്ഷക മനസ്സുകളെ ഇത്രയേറെ സ്വാധീനിച്ച ഒരു സിനിമയുടെ രണ്ടാം ഭാഗം പാളിയാല്‍ കുറ്റം മുഴുവന്‍ ലാലിന്റെ തലയില്‍ തന്നെയായിരിക്കും. പ്രത്യേകിച്ചും സംവിധായകന് തന്നെ തിരക്കഥ കൂടി ഒരുക്കുമ്പോള്‍. എന്നാല്‍ ഈ വെല്ലുവിളി സധൈര്യം ഏറ്റെടുത്ത ലാല്‍ വിജയം കണ്ടുവെന്ന് നമുക്ക് പറയാം.
പതിനെട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം അതേ താരനിരയെ അണിനിരത്തി കൊണ്ട് ഇന്‍ഹരിഹര്‍ നഗര്‍ എന്ന സിനിമയോട് തികച്ചും നീതി പുലര്‍ത്തി കൊണ്ടു തന്നെയാണ് ലാല്‍ ടുഹരിഹര്‍ നഗര്‍ ഒരുക്കിയിരിയ്ക്കുന്നതെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയും.
അടുത്ത പേജില്‍
അവരിപ്പോഴും പണ്ടത്തെ പോലെ
-
സിബിന് ഏറ്റവും കൂടുതല്‍ ഭയക്കുന്നത് ഇയാളെ; ജിന്റോയോ ജാസ്മിനോ ഒന്നുമല്ല; പൂട്ടാന്‍ നോക്കി, പാളിപ്പോയി
-
'കഴമ്പുണ്ടെന്ന് തോന്നുന്ന പ്രസ്താവനകളില്ല ബാലിശമായ വെല്ലുവിളി മാത്രം, പിന്നെങ്ങനെ സിജോ വരുമ്പോൾ കളി മാറും?'
-
വീട്ടിൽ ഇൻകം ടാക്സ് റെയ്ഡ്; കൂസലില്ലാതെ രേഖ; നടിക്കൊപ്പം ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിച്ചപ്പോൾ; ശേഖർ സുമൻ