Don't Miss!
- News ലോക്സഭ തിരഞ്ഞെടുപ്പ് 2024 രണ്ടാം ഘട്ടം Live: കേരളം അടക്കം 13 സംസ്ഥാനങ്ങള്‍ ബൂത്തിലേക്ക്
- Sports IPL 2024: ഡുപ്ലെസിയുടെ മാരക പ്ലാന്‍! 'ദുരന്തം' ബൗളിങ് വച്ച് കളി ജയിച്ചതെങ്ങനെ? അറിയാം
- Lifestyle മുടിയുടെ കരുത്ത് ഉറപ്പ് നല്‍കും മുട്ട, വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന എഗ്ഗ് ഹെയര്‍പാക്കുകള്‍
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
തിരക്കഥയുടെ ദൗര്‍ബല്യം മറയ്ക്കുന്ന സംവിധാനം
ഒരു കുടുംബ ചിത്രമായി തുടങ്ങുന്ന ഡാഡി കൂള്‍ സ്വഭാവികത കൈവിടാതെ സസ്പെന്‍സ് ത്രില്ലറാക്കി മാറ്റാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ഇത്തരങ്ങള്ക്ക് ചിത്രങ്ങള്‍ക്ക് വേണ്ട അത്യാവശ്യം വേണ്ട കോമഡി, സെന്റിമെന്റ്സ്, ആക്ഷന്‍, സ്റ്റൈല്‍ ഇവയെല്ലാം ക്യത്യമായ ചേര്‍ക്കാന്‍ ചിത്രത്തിന്റെ തിരക്കഥാക്കൃത്ത് കൂടിയായ ആഷിക് അബു ശ്രദ്ധിച്ചിട്ടുണ്ട്.
ദാറ്റ്സ്മലയാളം സിനിമാ ഗാലറി കാണാം
ഇതൊക്കെ കൊണ്ടു തന്നെ മമ്മൂട്ടിയുടെ ആരാധകര്‍ക്ക് മാത്രമല്ല മറ്റുള്ള പ്രേക്ഷകര്‍ക്കും ഡാഡി കൂളിനെ ആസ്വാദ്യകരമാക്കി തീര്‍ക്കും. മമ്മൂട്ടിയെന്ന തന്നിലര്‍പ്പിച്ച വിശ്വാസം കാത്തു സൂക്ഷിയ്ക്കാനും ആഷിക്കിന് കഴിഞ്ഞുവെന്ന് ഉറപ്പിയ്ക്കാം.
'ബിഗ് ബി'യിലൂടെ മലയാളിയ്ക്ക് പുതിയ ദൃശ്യാനുഭവം സമ്മാനിച്ച സമീര്‍ താഹിര്‍ ഡാഡി കൂളിലും തന്റെ മികവ് ആവര്‍ത്തിയ്ക്കുന്നു. രാജീവ് ഗോപാലിന്റെ ഗ്രാഫിക്സ് വര്‍ക്കുകളും അഭിനന്ദനമര്ഹിയ്ക്കുന്നുണ്ട്. ടൈറ്റില്‍ ഗ്രാഫിക്സുകളില്‍ ഒരു പുതമ കൊണ്ടുവരാന്‍ രാജീവിന് സാധിച്ചിട്ടുണ്ട്. പാസ് മാര്‍ക്ക് നല്കാന് കഴിയുന്ന ബിജി ബാലിന്റെ ഗാനങ്ങള്‍ ദൃശ്യഭംഗിയോടെ അവതരിപ്പിയ്ക്കാന്‍ സംവിധായകനും ഛായാഗ്രാഹകനും ശ്രമിച്ചിട്ടുണ്ട്.
അടുത്ത പേജില്‍
കൂള്‍+ഗ്ലാമര്‍= ഡാഡി കൂള്‍
മുന്‍ പേജില്‍
ഡാഡി കൂള്‍- അടിപൊളി ഫാമിലി ത്രില്ലര്‍
-
ആദ്യം ക്ലാരിറ്റി വരുത്തേണ്ടത് പുറത്തെ ബന്ധത്തിൽ; നിങ്ങളുടെ നാടകത്തിൽ അയാൾക്ക് എന്താണ് റോൾ?; ചർച്ച
-
വളരെ പക്വതയുള്ളവളാണ്; ഞങ്ങൾ തമ്മിൽ വഴക്കുണ്ടാകുമ്പോൾ; ശാലിനിയെക്കുറിച്ച് അജിത്ത് പറഞ്ഞ വാക്കുകൾ
-
'സിബിന്റെ അച്ഛൻ നെഞ്ച് വേദന മൂലം ആശുപത്രിയിൽ, സ്നേഹമുള്ള പയ്യനാണ്, ജാസ്മിന് വേണ്ടി ലാലേട്ടൻ സംസാരിച്ചില്ല'