Don't Miss!
- News കരിമ്പത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
പ്രേത ബംഗ്ലാവിലെ നിഗൂഢത
ബംഗ്ലാവ് ഒരു റിസോര്‍ട്ടാക്കി മാറ്റണമെന്നാണ് തോമസുകുട്ടിയുടെ ആഗഹ്രം. കൂട്ടുകാരനൊപ്പം റിസോര്‍ട്ടില്‍ തങ്ങാനുള്ള മറ്റുള്ളവരുടെ തീരുമാനം ഒട്ടും (അ)പ്രതീഷിയ്ക്കാത്ത സംഭവവികാസങ്ങള്‍ക്ക് വഴിമരുന്നിടുകയാണ്.
ഡൊറോത്തിയുടെ പ്രേതചരിത്രം പറഞ്ഞു കൊണ്ടാണ് ഗോസ്റ്റ് ഹൗസ് ആരംഭിയ്ക്കുന്നത്. രണ്ടാം ചിത്രത്തില്‍ അവംലബിച്ച അതേ തന്ത്രം തന്നെയാണ് ലാല്‍ മൂന്നാം ഭാഗത്തിലും പയറ്റുന്നത്. പ്രേക്ഷകരെ സിനിമയുടെ ഹൊറര്‍ മൂഡിലേക്ക് എത്തിയ്ക്കാനും ക്ലൈമാക്സ് വരെ അത് തുടര്‍ന്നു കൊണ്ടുപോകാനും ഈ രംഗങ്ങള്‍ സഹായിക്കുന്നുണ്ട്.
പലയിടത്തും പ്രേക്ഷകരുടെ ലോജിക്കിനെ ചോദ്യം ചെയ്യുന്നൊരു കഥയെ കയ്യടക്കത്തോടെ അവതരിപ്പിയ്ക്കാന്‍ കഴിഞ്ഞതില്‍ സംവിധായകനെന്ന നിലയില്‍ ലാലിന് തീര്‍ച്ചയായും അഭിമാനിയ്ക്കാം. എത്ര മോശം ചരക്കായാലും അതിന്റെ പാക്കിങ് നന്നായാല്‍ ചെലവാകും. ലാല്‍ എന്ന സംവിധായകന് മികവ് പ്രകടിപ്പിയ്ക്കുന്നതും ഇവിടെയാണ്.
ഹൊറര്‍ കോമഡി- ഭയത്തില്‍ രസം കണ്ടെത്തുക ഈയൊരു സമവാക്യമാണ് ലാല്‍ ചിത്രത്തില്‍ ഉപയോഗിച്ചിരിയ്ക്കുന്നത്. പ്രേക്ഷകരെ കോമഡിയില്‍ നിന്നും ഹൊററിലേക്ക് കൊണ്ടുപോകുന്നുണ്ടെങ്കിലും അവിടെയെത്താന്‍ പറ്റിയിട്ടുണ്ടോയെന്ന കാര്യം സംശയമാണ്.
അടുത്ത പേജില്‍
അപ്പുക്കുട്ടന്റെ നമ്പറുകള്‍ ഏശുന്നില്ല
-
'ഇതാര് ഹാപ്പി ഹസ്ബെന്റ്സിലെ സലീം കുമാറോ അതോ താരദാസോ, ലക്ഷ്മിയെ മിഥുൻ പ്രണയിച്ചതിൽ അത്ഭുതപ്പെടാനില്ല'
-
ചെയ്യാവുന്നതൊക്കെ ചെയ്തിട്ടുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു; അവസാനം ആ ശീലവും നിര്‍ത്തി; സലിം കുമാര്‍
-
'വനിത ഒരു ദ്രോഹി, കുടുംബത്തിന്റെ മാനം ഇല്ലാതാക്കുന്നു, ആക്ഷേപിക്കുന്നത് നിർത്തിയില്ലെങ്കിൽ പ്രത്യാഘാതം വരും'