Don't Miss!
- News കോണ്‍ഗ്രസിന് കനത്ത തിരിച്ചടി: ഇന്‍കംടാക്സ് അന്വേഷണത്തിനെതിരായ ഹർജി ഡല്‍ഹി ഹൈക്കോടതി തള്ളി
- Technology വെറും 395 രൂപ മതി, മൂന്ന് മാസത്തേക്ക് അൺലിമിറ്റഡ് 5ജി ആസ്വദിക്കാം; ജിയോയുടെ പുതിയ പ്ലാൻ
- Sports IPL 2024: മുംബൈക്ക് പിഴക്കുന്നത് എവിടെ? ഈ പ്ലേയിങ് 11നെ ഇറക്കൂ; പുഷ്പം പോലെ ജയിക്കും
- Automobiles ബെൻസിൻ്റെ ഈ മോഡലിന് എന്താ പ്രത്യേകത... വില അറിയുന്നതിന് മുന്നേ ഇത്രയും ഡിമാൻഡോ
- Finance 10,000 രൂപ 1.32 ലക്ഷമാക്കിയ മൾട്ടിബാഗർ സ്റ്റോക്ക്, ഓഹരി വില 40-ൽ താഴെ, നിങ്ങൾ വാങ്ങുന്നോ...?
- Lifestyle ചാണക്യനീതി: വിഡ്ഢിയായ സുഹൃത്തിനേക്കാള്‍ നല്ലത് മിടുക്കനായ ശത്രു; ഇത്തരക്കാര്‍ ദോഷം ചെയ്യും
- Travel ഇതല്ലേ സ്വർഗ്ഗം! ഈ ജീവിതത്തില്‍ ഇതൊക്കെയല്ലേ കാണേണ്ടത്; ജന്നത്ത്- ഇ- കശ്മീര്‍ യാത്രയുമായി ഐആര്‍സിടിസി
കഥാപാത്രങ്ങള്‍ക്കു ചേരുന്ന താരങ്ങള്‍
ആത്മവിശ്വാസം ചോര്‍ന്നുപോകുന്ന, തല്ലിയാല്‍ തിരിച്ചുതല്ലാത്ത കപ്യാരെ ഫഹദ് നന്നായി അവതരിപ്പിച്ചു. കഥാപാത്രത്തെ ശരിക്കും ഉള്‍ക്കൊള്ളാനുള്ള നടന്റെ കഴിവാണ് ഫഹദ് വെളിവാക്കിയിരിക്കുന്നത്. ഫാ. വട്ടോളിയെ അവതരിപ്പിച്ച ഇന്ദ്രജിത്തും നല്ലൊരു മടങ്ങിവരവാണുണ്ടാക്കിയിരിക്കുന്നത്. ലിജോയുടെ ആദ്യചിത്രത്തിലെ നായകനും ഇന്ദ്രജിത്തായിരുന്നു. അടുത്തകാലത്തായി നല്ല കഥാപാത്രങ്ങളെയൊന്നും അവതരിപ്പിക്കാന്‍ ഈ യുവതാരത്തിനു സാധിച്ചിരുന്നില്ല. ഇന്ദ്രജിത്തിന്റെ ശക്തമായ തിരിച്ചുവരവാണ് ആമേന്‍.
പള്ളീലച്ചനെ അവതരിപ്പിച്ച ജോയ്മാത്യുവിന്റെ വ്യത്യസ്തമായൊരു രീതിയാണ് നാം കണ്ടത്. ഷട്ടര്‍ എന്ന ചിത്രം സംവിധാനം കയ്യടി നേടിയിരുന്ന അദ്ദേഹം അഭിനയമികവിലൂടെയും നമ്മെ കീഴടക്കിയിരിക്കുന്നു. പള്ളീലച്ചന്റെ അടക്കിപ്പിടിച്ച സംസാരവും വില്ലത്തരവുമെല്ലാം ആ മുഖത്ത് വ്യക്തമായി നിഴലിക്കുന്നുണ്ട്.
ലൂയിപ്പാപ്പനെ അവതരിപ്പിച്ച കലാഭവന്‍ മണിയെ മേക്കപ്പ് മോശമാക്കിയെങ്കിലും മിതത്വം പാലിക്കാന്‍ മണിക്കു സാധിച്ചു. എടുത്തുപറയേണ്ട മറ്റൊരു നടന് സുനില്‍ സുഗതയാണ്. അദ്ദേഹത്തിന്റെ വില്ലനായ കപ്യാരരാണ് ശരിക്കും കയ്യടി നേടുന്നത്. നാട്ടിന്‍പുറത്തുകാരനായ കപ്യാര് ഇങ്ങനെ തന്നെയാണ്. നായികയായ സ്വാതിയും നായകന്റെ സഹോദരിയുടെ വേഷം ചെയ്ത രചനയും തങ്ങളുടെ ഭാഗം ഭംഗിയാക്കിയിട്ടുണ്ട്. ബാന്‍ഡ് സംഘക്കാരെ അവതരിപ്പിച്ചിരിക്കുന്നതെല്ലാം നാടക നടന്മാരാണ്. ആരും അയ്യേ പറയിപ്പിക്കാതെ ആമേനെ മുന്നോട്ടു നയിച്ചു.
ആദ്യ പേജിൽ
ആമേന്‍ നല്ലൊരു മ്യൂസിക്കല്‍ കോമഡി
-
മിമിക്രി കഴിഞ്ഞാല്‍ വാഴക്കുലയാണോ കിട്ടുന്നത്?; സിദ്ദീഖിനെയും ലാലിനെയും പൊലീസ് പിടിച്ചു; അന്‍സാര്‍
-
പ്രിയന് എന്നെ ഇപ്പോള്‍ നോക്കുന്നത് പുച്ഛത്തോടെ ആയിരിക്കും, എനിക്ക് അതറിയാം; ശ്രീനിവാസന്റെ വാക്കുകള്‍
-
ഇനിയൊരു കുട്ടി വേണ്ടെന്ന് തോന്നി, രണ്ടാമത്തെ കുഞ്ഞെന്ന തീരുമാനത്തിന് എട്ട് വർഷമെടുത്തതിന് കാരണം; അശ്വതി