Don't Miss!
- Automobiles 10 പേര്‍ക്ക് സുഖമായി പോകാം, കിലോമീറ്ററിന് ചെലവ് വെറും 3.5 രൂപ! 'മാജിക്' തുടരാന്‍ ടാറ്റ വാന്‍
- Technology രാജമാണിക്യം ലെവൽ റോമിങ് പ്ലാനുമായി എയർടെൽ; 184 രാജ്യങ്ങൾ സന്ദർശിക്കാൻ ഒരൊറ്റ റീച്ചാർജ് മതി
- Lifestyle വെള്ളത്തില്‍ ഇട്ടുവെക്കാതെ മാങ്ങ കഴിച്ചാല്‍ എന്താണ് പ്രശ്നം, ഇങ്ങനെ പറയാനുള്ള കാരണമെന്ത്?
- News 'തിരഞ്ഞെടുപ്പിന് ശേഷം ഹർജി നൽകൂ'; രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക തള്ളണമെന്ന ഹർജി തള്ളി
- Sports IPL 2024: ഇനി ആറു മല്‍സരം, പ്ലേഓഫ് കളിക്കാന്‍ മുംബൈ എന്തു ചെയ്യണം?
- Finance ആദ്യ സെഷനിൽ നേട്ടം കൊയ്ത രണ്ട് കമ്പനികൾ, മുന്നേറ്റം 5 ശതമാനം വരെ, വിപണിയിലും ഉണർവ്വ്
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
ജയസൂര്യയ്ക്ക് പാര ജയസൂര്യ തന്നെ
പുതിയ ആഗ്രഹങ്ങള്‍ മുളപൊട്ടിയിട്ട് കാലം കുറച്ചായി, ഇങ്ങനെ മസാലക്കൂട്ട് സിനിമകളില്‍ തന്നെ കളിച്ചാല്‍ മതിയോ ഒരവാര്‍ഡോ അംഗീകാരമോ ഒക്കെ വാങ്ങിവെക്കണ്ടെ എന്ന ചിന്തയിലാണ് ടിവി ചന്ദ്രനെ വിളിക്കാന്‍ തുടങ്ങിയത്.
അദ്ദേഹം പ്രസാദിച്ചു ശങ്കരനും മോഹനനുമാക്കി, ഇത്തിരി മോഹിച്ചു ഒത്തിരി ലഭിച്ചു എന്ന അവസ്ഥയായി,
വേഷപ്പകര്‍ച്ചകള്‍ കൊണ്ടൊരു കളി. പക്ഷേ ആരും ശ്രദ്ധിച്ചില്ല, അവാര്‍ഡ് കമ്മിറ്റിക്കാരും നാട്ടുകാരും. എന്നാല്‍ ഇരട്ട വേഷത്തോടുള്ള മോഹം കൂടെ കൂടുകയും ചെയ്തു.
അങ്ങിനെ പാതിരമമണലില് അച്ഛനും മകനുമായി അഭിനയിക്കാനുള്ള മോഹം ജയസൂര്യ പത്മകുമാറിനോട് തുറന്ന് പറഞ്ഞു സംവിധായകന് അങ്ങോട്ട് സമ്മതിക്കുകയും ചെയ്തു. കഴിഞ്ഞ മഴക്കാലത്ത് പാതിരാമണലില്‍ അച്ഛന്റെ വേഷം ചെയ്തു. മഴയെ ആശ്രയിച്ച് ചിത്രീകരണം കാത്തുനില്ക്കുന്ന ചിത്രത്തിന്റെ അടുത്തഭാഗം ഈ മഴക്കാലത്തേക്കാണ് തീരുമാനിച്ചത്.
അടുത്ത പേജില്‍ ഉണ്ണി ജയസൂര്യയ്ക്കും ഭീഷണിയാവുന്നു
-
'നെഗറ്റീവ് വരേണ്ട എപ്പിസോഡിൽ ജിന്റോ മറുപടികൾ കൊണ്ട് കയ്യടി വാങ്ങി, മണ്ടൻ ടാഗ് അടിപൊളിയായി ഉപയോഗിക്കുന്നു'
-
'അതിന്റെ ക്രെഡിറ്റ് മുഴുവൻ മേനകയ്ക്കാണ്; അങ്ങനെയാണ് വളർത്തിയത്; ഷൂട്ട് കഴിഞ്ഞ് സെറ്റിലുള്ളവർക്ക് നൽകിയത്'
-
ഇരുപത് വർഷം മുമ്പ് ഗില്ലിയിൽ വിജയിയുടെ പ്രതിഫലം നാല് കോടി, ഇന്ന് ഒരു സിനിമയ്ക്ക് താരം വാങ്ങുന്നത് 200 കോടി!