Don't Miss!
- News പൊന്നാനിയില്‍ കളിവിട്ട് കാര്യത്തിലേക്ക്; അടിയൊഴുക്കുകള്‍ക്ക് ശ്രമം, പറഞ്ഞതില്‍ മാറ്റമില്ലെന്ന് ജിഫ്രി തങ്ങള്‍
- Finance മൂന്ന് വർഷം കൊണ്ട് നൽകിയത് 1430% ലാഭം, ഈ സ്മോൾ ക്യാപ് ഓഹരി പൊളിയല്ലേ, നിങ്ങൾക്ക് നിക്ഷേപമുണ്ടോ..?
- Automobiles 10 പേര്‍ക്ക് സുഖമായി പോകാം, കിലോമീറ്ററിന് ചെലവ് വെറും 3.5 രൂപ! 'മാജിക്' തുടരാന്‍ ടാറ്റ വാന്‍
- Technology രാജമാണിക്യം ലെവൽ റോമിങ് പ്ലാനുമായി എയർടെൽ; 184 രാജ്യങ്ങൾ സന്ദർശിക്കാൻ ഒരൊറ്റ റീച്ചാർജ് മതി
- Lifestyle വെള്ളത്തില്‍ ഇട്ടുവെക്കാതെ മാങ്ങ കഴിച്ചാല്‍ എന്താണ് പ്രശ്നം, ഇങ്ങനെ പറയാനുള്ള കാരണമെന്ത്?
- Sports IPL 2024: ഇനി ആറു മല്‍സരം, പ്ലേഓഫ് കളിക്കാന്‍ മുംബൈ എന്തു ചെയ്യണം?
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
കാവലാന്റെ തലവേദന തീരുന്നില്ല
സിനിമയുടെ സെന്‍സറിങ് കഴിഞ്ഞതിന് തൊട്ടുപിന്നാലെ തമിഴ്നാട് തിയറ്റേഴ്സ് അസോസിയേഷന് വ്യാഴാഴ്ച തിരുച്ചിയില്‍ അടിയന്തര യോഗം ചേര്‍ന്ന് കാവലാനുമായി സഹകരിയ്ക്കേണ്ടെന്ന് തീരുമാനിച്ചത്. സുറയുടെ റിലീസിലൂടെ നേരിട്ട നഷ്ടം നികത്താതെ കാവലാന്റെ റിലീസിനെപ്പറ്റി ചോദ്യമുദിയ്ക്കുന്നില്ലെന്നും സംഘടനാവക്താക്കള് വ്യക്തമാക്കി.
യു സര്‍ട്ടിഫിക്കറ്റ് ലഭിച്ച കാവലാന്‍ നല്ല ചിത്രമെന്ന പ്രിവ്യൂ റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് പുതിയ സംഭവവികാസങ്ങള്‍. ഒത്തുതീര്‍പ്പുകള്‍ക്കായി വിവിധ തലങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും തിയറ്റര്‍ ഉടമകള്‍ വിട്ടുവീഴ്ചയ്ക്ക് തയാറല്ലെന്ന സൂചനകളാണ് നല്‍കുന്നത്.
വിജയ്ക്കെതിരെ രാഷ്ട്രീയനീക്കങ്ങളും തമിഴകത്ത് ഉണ്ടെന്ന് സൂചനകളുണ്ട്. കാവലാന്റെ റിലീസ് തടയുന്നതിന് ഇതുംകാരണമാണെന്ന് പറയപ്പെടുന്നു. അടുത്തിടെ വിജയ്യുടെ പിതാവ് എഐഡിഎംകെ നേതാവ് ജയലളിതയെ കണ്ടു ചര്‍ച്ച നടത്തിയത് ഡിഎംകെ നേതൃത്വത്തില്‍ അതൃപ്തിയുണ്ടാക്കിയതായി വാര്‍ത്തകള്‍ വന്നിരുന്നു.
പ്രതിസന്ധികള്‍ പരിഹരിച്ച തിങ്കളാഴ്ചയോടെയെങ്കിലും പ്രിന്റുകള്‍ അയക്കാന്‍ സാധിച്ചാലെ പൊങ്കലിന് കാവലാന്‍ റിലീസ് ചെയ്യാന്‍ കഴിയൂ.
-
എനിക്ക് ആരുടേയും പിച്ച വേണ്ട! മലയാളി മാധ്യമപ്രവര്‍ത്തകനെ മര്യാദ പഠിപ്പിച്ച വിദ്യ ബാലന്
-
'നെഗറ്റീവ് വരേണ്ട എപ്പിസോഡിൽ ജിന്റോ മറുപടികൾ കൊണ്ട് കയ്യടി വാങ്ങി, മണ്ടൻ ടാഗ് അടിപൊളിയായി ഉപയോഗിക്കുന്നു'
-
ഐശ്വര്യയും അഭിഷേക് ബച്ചനും വേര്‍പിരിഞ്ഞെന്ന കഥകള്‍ നിര്‍ത്താം! വിവാഹവാര്‍ഷികമാഘോഷിച്ച് താരദമ്പതിമാര്‍