Don't Miss!
- News യുപിയില്‍ വന്‍ ട്വിസ്റ്റ്; അഖിലേഷ് യാദവ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും, കനോജില്‍ തീപ്പാറും
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
ഡാം 999: വിമല രാമന് ഒരു ചുക്കുമറിയില്ല!!
ഞാന്‍ ഒരു പ്രവാസിയാണ്. ആസ്ത്രേലിയയിലാണ് ജനിച്ചതും വളര്‍ന്നതും. മുല്ലപ്പെരിയാര്‍ പ്രശ്നത്തെക്കുറി്ച്ച് എനിയ്ക്ക് ഒന്നുമറിയില്ല. ഡാം 999ന്റെ തിരക്കഥയെക്കുറിച്ച് സോഹന്‍ റോയ് വിശദീകരിച്ചു തന്നപ്പോള്‍ അതില്‍ തൃപ്തയായാണ് സിനിമയില്‍ അഭിനയിക്കാന്‍ സമ്മതം മൂളിയത്. കഥയുടെ സിനിമാറ്റിക് പശ്ചാത്തലം മാത്രമാണ് ഞാന്‍ നോക്കിയത്
എന്നാല്‍ ഈ സിനിമയൊരു വന്‍വിവാദമായി മാറുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. ഒരാളുടെയും വികാരങ്ങളെ വ്രണപ്പെടുത്തണമെന്ന് തനിയ്ക്കാഗ്രഹമില്ലെന്നും വിമല വ്യക്തമാക്കി.
ഡാം 999ന്റെ കഥ 1975ലെ ചൈനയില്‍ ബാന്‍ക്വി സംഭവത്തിന്റെ പശ്ചാത്തലത്തിലുള്ള കഥയാണെന്നാണ് ഞാന്‍ മനസ്സിലാക്കിയിരുന്നത്. എന്നാലിപ്പോള്‍ സുഹൃത്തുക്കള്‍ വഴിയാണ് സിനിമ തമിഴ്നാട്ടില്‍ നിരോധിച്ച കാര്യമറിഞ്ഞതെന്നും വിമല പറയുന്നു.
ചേരന് സംവിധാനം ചെയ്ത രാമന് തേടിയ സീതൈയിലൂടെ തമിഴകത്ത് പെരുമ നേടിയ വിമലയുടെ കുമ്പസാരം കോളിവുഡിലെ നിലനില്പിന് വേണ്ടിയുള്ളതാണെന്നാണ് കരുതപ്പെടുന്നത്. ഡാം 999നെ അനുകൂലിച്ചാല്‍ നടിയുടെ ഒരു സിനിമ പോലും തിയറ്ററിലെത്തില്ലെന്ന് ഉറപ്പാണ്.
-
ഗബ്രിയെ തേക്കുന്ന ദിവസം; ജാസ്മിന് ചതിച്ചത് ഒരേസമയം രണ്ട് പേരെ; നിലനില്‍പ്പിന് വേണ്ടി എന്തും ചെയ്യും!
-
വീട്ടിൽ ഇൻകം ടാക്സ് റെയ്ഡ്; കൂസലില്ലാതെ രേഖ; നടിക്കൊപ്പം ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിച്ചപ്പോൾ; ശേഖർ സുമൻ
-
'ഇനിയൊരു വിവാഹം കഴിക്കാൻ താൽപര്യമുണ്ട്, മകനുള്ളതുകൊണ്ട് മടിച്ച് നിൽക്കുന്നു, 50 വയസായിട്ട് ഇനി ചിന്തിക്കാം'