Don't Miss!
- Sports IPL 2024: ബോള്ട്ടുണ്ടായിട്ടും എന്തിന് ഞാന്‍? സഞ്ജു മുത്താണ്; ക്യാപ്റ്റന്‍സിയെ പ്രശംസിച്ച് ആവേശ്
- News ബെംഗളൂരു രാമേശ്വരം കഫേ സ്ഫോടനം; മുഖ്യ പ്രതിയെ അറസ്റ്റ് ചെയ്ത് എൻഐഎ, വിവിധ സംസ്ഥാനങ്ങളിൽ റെയ്ഡ്
- Lifestyle ഓവുലേഷന് തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാല്‍ ഗര്‍ഭധാരണം ആദ്യദിനം അറിയാം
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
നെല്ലിന്റെ ക്ലൈമാക്സ് മാറ്റണമെന്ന്
1968ല്‍ 42 കര്‍ഷകര്‍ കൊല്ലപ്പെട്ട കീല്‍വെണ്‍മണി സംഭവത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് നെല്ല് ഒരുക്കിയതെന്ന് സംവിധായകന് പറയുന്നു. ഇപ്പോഴത്തെ ക്ലൈമാക്സ് അതേപടി നിലനിര്‍ത്തിയില്ലെങ്കില്‍ സിനിമ അപൂര്ണമാകുമെന്നുമാണ് ശിവകുമാറിന്റെ വാദം.
കര്‍ഷക തൊഴിലാളി പ്രക്ഷോഭങ്ങളുടെ ചരിത്രത്തിലെ നാഴികക്കല്ലാണ് കീല്‍വെണ്‍മണി സംഭവം. കര്‍ഷകര്‍ക്ക് കൃത്യമായ ദിവസക്കൂലി നിശ്ചയിക്കപ്പെട്ടത് ഈ സമരത്തിന്റെ ഫലമായാണ്. സ്വാതന്ത്ര്യസമരകാലത്തെ ജാലിയന്‍ വാലാബാഗിനോടാണ് ഈ കര്‍ഷകതൊഴിലാളികളുടെ പ്രക്ഷോഭത്തെ സംവിധായകന് താരതമ്യപ്പെടുത്തുന്നത്.
നെല്ലിന്റെ ക്ലൈമാക്സില്‍ കര്‍ഷകര്‍ കത്തുന്ന കുടിലില്‍ അകപ്പെടുന്ന രംഗങ്ങള്‍ മുറിച്ചു നീക്കണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരിയ്ക്കുന്നത്. കീല്‍വെണ്‍മണി ദുരന്തത്തെ ഓര്‍മ്മപ്പെടുത്തുന്നതാണ് ഈ രംഗങ്ങളെന്നും ബോര്‍ഡ് അംഗങ്ങള്‍ പറയുന്നു.
-
ആദ്യ ഭർത്താവ് ഇപ്പോഴും സുഹൃത്ത്; എന്റെ അമ്മയ്ക്ക് സ്വന്തം മകനെ പോലെ; ബന്ധത്തിൽ സംഭവിച്ചത്; അദിതിയുടെ വാക്കുകൾ
-
'പ്രണവ് ഒരു ഡ്രിങ്ക് ഓഫര്‍ ചെയ്തു... അങ്ങനെ വർഷങ്ങൾക്ക് ശേഷം അവനൊപ്പം ഒരു പെഗ്ഗടിച്ചു'; ധ്യാൻ ശ്രീനിവാസൻ
-
നായകന്റെ മടിയില്‍ കയറിയുള്ള ലിപ് ലോക്ക്! വിചാരിക്കുന്നത് പോലെ അത്ര എളുപ്പമല്ലെന്ന് നടി അനുപമ പരമേശ്വരന്