Don't Miss!
- Finance 260 ശതമാനം ലാഭം, നിക്ഷേപകരുടെ ഹൃദയം കവർന്ന കെമിക്കൽ ഓഹരി, നിങ്ങളുടെ കയ്യിലുണ്ടോ..?
- Automobiles എൻഫീൽഡിന്റെ വില്ലനാവാൻ ഓസ്ട്രിയൻ മുതലാളി, കിടിലൻ ബൈക്കുകളുമായി ബ്രിക്സ്റ്റൺ ഇന്ത്യയിലേക്ക്
- Technology ഇനി ഡാഷ് ക്യാം വാങ്ങേണ്ട! പഴയ ഫോൺ ഉണ്ടെങ്കിൽ എല്ലാം സെറ്റ്!
- Sports IPL 2024: സഞ്ജുവിന്റെ വിക്കറ്റ് ഞാനും നേടിയിട്ടുണ്ട്, അന്ന് അവന് 16 വയസ്; ഓര്മ പുതുക്കി അക്രം
- Lifestyle മേയ് 2024: ഭാഗ്യ സംഖ്യകളില്‍ ജീവിതം രക്ഷപ്പെടുന്നവര്‍
- News അനധികൃത ഐപിഎൽ സ്ട്രീമിംഗ് കേസ്; നടി തമന്നയ്ക്ക് നോട്ടീസ്, ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
തമിഴ് വിട്ടൊരു കളിയുമില്ല: സൂര്യ
രാംഗോപാല്വര്മ്മയെപ്പോലെയുള്ള ഒരു മുന്‍നിര സംവിധായകന്റെ ചിത്രത്തില്‍ വളരെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെയാണ് താനവതരിപ്പിച്ചതെന്നും അത് വലിയൊരു വെല്ലുവിളിയായിരുന്നുവെന്നും താരം പറയുന്നു.
എന്നാല്‍ ഈ അനുഭവങ്ങളുടെ സന്തോഷത്തില്‍ തമിഴിനെ വിട്ടുകളയാന്‍ താനൊരുക്കമല്ലെന്നാണ് സൂര്യ പറയുന്നത്. തമിഴ് സിനിമ വിട്ട്് മറ്റെവിടെയെങ്കിലും ഭാഗ്യം പരീക്ഷിക്കാനില്ലെന്ന് സൂര്യ തീര്‍ത്തു പറഞ്ഞു.
തമിഴകത്തെ തന്റെ ആരാധകര്‍ക്കുകൂടി ആസ്വദിക്കാന്‍ കഴിയുന്നതരം ചിത്രങ്ങള്‍ മാത്രമേ അന്യഭാഷകളില്‍ താന്‍ സ്വീകരിക്കുകയുള്ളുവെന്നും താരം പറയുന്നു. ഇത്തരം ചിത്രങ്ങള്‍ തെന്നിന്ത്യന്‍ ചലച്ചിത്രലോകവും ബോളിവുഡും തമ്മിലുള്ള അകലം കുറയ്ക്കുമെന്നും സൂര്യ പറഞ്ഞു.
എന്റെ ഹിന്ദി ഇപ്പോള്‍ മെച്ചപ്പെട്ടിട്ടുണ്ട്. എങ്കിലും പുതിയ ചിത്രത്തില്‍ ശബ്ദം നല്കുന്നതിനെക്കുറിച്ച്് ഉറപ്പായിട്ടില്ല. ഇക്കാര്യത്തില്‍ രാംഗോപാല്‍വര്‍മ്മ എന്ത് പറയുന്നു അതനുസരിച്ച് ചെയ്യും- താരം പറഞ്ഞു.
നായികയോ ഗാനരംഗങ്ങളോ ഇല്ലാത്ത ചിത്രമാണ് രക്തചരിത്ര. തീര്‍ത്തും പുരുഷകേന്ദ്രീതമായ ചലച്ചിത്രം എന്നാണ് വര്‍മ്മ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.
വിവേക് ഒബ്റോയിയാണ് സൂര്യയെക്കൂടാതെ ഇതിലെ പ്രധാന വേഷം ചെയ്യുന്നത്. രാഷ്ട്രീയം കൂടിക്കലര്‍ന്ന ഈ കഥ എണ്‍പതുകളുടെ ആദ്യകാലത്ത് ആന്ധ്രയില്‍ നടന്നതാണ്. ഈ കഥാപാത്രങ്ങള്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും വര്‍മ്മ പറഞ്ഞിരുന്നു.
-
ഷൈന്‍ ടോം തോച്ചോ? മറുപടി നല്കി തനു; ബ്രേക്കപ്പ് വാർത്തകള്‍ക്കിടെ ചര്‍ച്ചയായി മറുപടികള്‍
-
ഗബ്രിയെ തേക്കുന്ന ദിവസം; ജാസ്മിന് ചതിച്ചത് ഒരേസമയം രണ്ട് പേരെ; നിലനില്‍പ്പിന് വേണ്ടി എന്തും ചെയ്യും!
-
'കഴമ്പുണ്ടെന്ന് തോന്നുന്ന പ്രസ്താവനകളില്ല ബാലിശമായ വെല്ലുവിളി മാത്രം, പിന്നെങ്ങനെ സിജോ വരുമ്പോൾ കളി മാറും?'