Don't Miss!
- News കരിമ്പത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
ജീവയും കാര്‍ത്തികയും ഹിമപാതത്തില്‍പ്പെട്ടു
നോര്‍വ്വേയിലെ ഒരു കുന്നിന് പുറത്ത് വച്ച് നടത്തിയ ഗാനചിത്രീകരണത്തിനിടയിലാണ് കാറ്റടിച്ചത്. നോര്വേവയിലെ സൈനികരാണ് ഇവരുടെ ജീവനന്‍ രക്ഷിച്ചത്. ജീവയും ആദ്യകാല നായിക രാധികയുടെ മകള്‍ കാര്‍ത്തികയുമാണ് ചിത്രത്തിലെ നായികാ നായകന്മാര്.
വിജനവും വിദൂരവുമായ കുന്നിന്‍പ്രദേശത്ത് ഗാനരംഗം ചിത്രീകരിക്കുകയായിരുന്നു സംഘം. അപ്രതീക്ഷിതമായി ശക്തമായ കാറ്റ് വീശി. കാറ്റില്‍ ഷൂട്ടിംഗ് സംവിധാനങ്ങളും ഉപകരണങ്ങളുമെല്ലാം നശിച്ചു. തൊട്ടുപിന്നാലെ ഹിമപാതവും തുടങ്ങി. മഞ്ഞുവീഴ്ച കൂടിക്കൂടി വന്നതോടെ മരണം അടുത്തുവെന്നു ഭയന്നുവെന്ന് ജീവ പറയുന്നു.
മൊത്തം ഇരുപതോളം പേരായിരുന്നു ഷൂട്ടിംഗ് സംഘത്തിലുണ്ടായിരുന്നത്. കാറ്റും മഞ്ഞുവീഴ്ചയും ശക്തമായതോടെ എങ്ങും രക്ഷപ്പെടാനാവാതെ കുന്നിന്മുകളില് കുടുങ്ങി.
മഞ്ഞുവീഴ്ച അനുനിമിഷം കൂടി വന്നതോടെ സംഘം നോര്‍വയിലെ അധികൃതരെ വിവരമറിയിച്ചു. അവിടെ നിന്ന് സേനയ്ക്ക് എസ് ഒ എസ് സന്ദേശം പോയി. ഇതിനിടയില്‍ മൂന്നു മണിക്കൂറോളം സംഘം കാറ്റിനെയും വന്‍ മഞ്ഞുവീഴ്ചയെയും അതിജീവിച്ചുനിന്നു.
ഒടുവില്‍ സേനാ ഹെലികോപ്ടറുകള്‍ എത്തി സുരക്ഷിതമായ സ്ഥലത്തേയ്ക്കു മാറ്റിയ ശേഷമുള്ള സമയം പുനര്ജന്മം പോലെയായിരുന്നുവെന്ന് സംഘം പറയുന്നു സേന എത്താന്‍ കുറച്ചുകൂടി വൈകിയിരുന്നെങ്കില്‍ ഒരുപക്ഷേ തങ്ങള്‍ ജീവനോടെ ഉണ്ടാകുമായിരുന്നില്ലെന്നായിരുന്നു സംവിധായകന് കെ വി ആനന്ദിന്റെ പ്രതികരണം.
-
'ഇതാര് ഹാപ്പി ഹസ്ബെന്റ്സിലെ സലീം കുമാറോ അതോ താരദാസോ, ലക്ഷ്മിയെ മിഥുൻ പ്രണയിച്ചതിൽ അത്ഭുതപ്പെടാനില്ല'
-
ആ കുഞ്ഞ് എന്റെയല്ല! നടി വനിതയുടെ മകള്‍ ജോവിക തന്റേതല്ലെന്ന് രണ്ടാം ഭര്‍ത്താവ്, ഗുരുതര ആരോപണവുമായി താരം
-
ഫിറ്റ്നസ് നോക്കുമ്പോഴും 15 വര്‍ഷമായി ഹോട്ടല്‍ ഭക്ഷണം; ശരീരം നോക്കുന്നതിനെക്കുറിച്ച് ഉണ്ണി മുകുന്ദന്