Don't Miss!
- Automobiles വ്ലോഗിംഗും തുണിക്കടയും ഹിറ്റ്, 48 ലക്ഷത്തിന്റെ പുത്തൻ ഇലക്ട്രിക് കാർ സ്വന്തമാക്കി പ്രിയയും ഭർത്താവും
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- News വെള്ളിയാഴ്ച വോട്ടെടുപ്പ്; ജുമുഅ നഷ്ടപ്പെടില്ല, സമയത്തില്‍ ക്രമീകരണം വരുത്താന്‍ തീരുമാനം
- Sports IPL 2024: ഹാര്‍ദിക്കിനെ ഇനിയും കൂവണം, അത് അവനെ പ്രചോദിപ്പിക്കും; ആരാധകരെ ട്രോളി ശ്രേയസ്
- Lifestyle ദാമ്പത്യത്തില്‍ എന്നും കളിയും ചിരിയും ഉണ്ടാകാന്‍ പങ്കാളികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
- Technology ഈ സെറ്റപ്പൊന്നും ഐഫോണിൽ പോലും ഇല്ലകേട്ടോ! PolarAce ഇമേജിംഗ് സിസ്റ്റവുമായി ടെക്നോ 5G ഫോൺ എത്തി
ഖുശ്ബുവും മക്കളും
സെലിബ്രേറ്റികളുടെ മക്കള്‍ക്ക് എന്നും അര്‍ഹിയ്ക്കുന്ന പ്രധാന്യം പൊതുസമൂഹം നല്‍കാറുണ്ട്. സിനിമയിലേക്ക് വരാം, ഒരു തൊണ്ണൂറ് ശതമാനവും നടീ നടന്മാരുടെ മക്കളുടെ മേഖലയും സിനിമാ ഇന്റസ്ട്രി തന്നെയാണ്. പലരും വന്നു കഴിഞ്ഞു. ചിലര്‍ വന്നുകൊണ്ടിരിക്കുന്നു, മറ്റു ചിലര്‍ വരാന്‍ തയ്യാറായി നില്ക്കുന്നു.
ഈ പട്ടികയിലൊന്നും തെന്നിന്ത്യന്‍ താരം ഖുശ്ബുവിന്റെ മക്കളുടെ പേര് കേട്ടിട്ടില്ല. പൊതു പരിപാടികളിലും ഖുശ്ബുവിന്റെ മക്കളുടെ സാന്നിധ്യം വളരെ കുറവാണ്. അടുത്തിടെ ഫേസ്ബുക്കിലൂടെ ഒരു ഫോട്ടോ പടരുകയുണ്ടായി. ഖുശ്ബു മക്കള്‍ക്കൊപ്പം. താഴേ കാണുന്നതാണ് ആ ഫോട്ടോ.
രണ്ട് പെണ്‍കുട്ടികളാണ് ഖുശ്ബുവിന്. അവന്തികയും അനന്തികയും. രണ്ടുപേരും പഠിച്ചുകൊണ്ടിരിക്കുകയാണ്. സംവിധായകനും നടനുമായ സുന്ദറാണ് ഖുശ്ബുവിന്റെ ഭര്‍ത്താവ്. വിവാഹ ശേഷവും അഭിനയം തുടരുന്ന ഖുശ്ബുവിന് കുടുംബത്തിന്റെ പൂര്‍ണ പിന്തുണയുണ്ട്.
ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച ഖുശ്ബു തമിഴകത്താണ് കുടുതല്‍ ശ്രദ്ധനേടിയത്. തമിഴിന് പുറമെ തെലുങ്ക്, കന്നട, മലയാളം, ഹിന്ദി അങ്ങനെ സൗത്ത് ഇന്ത്യയിലെ എല്ലാ ഭാഷയിലും അഭിനയിച്ചിട്ടുണ്ട്. അങ്കിള്‍ ബണ്‍ മുതല്‍ മിസ്റ്റര്‍ മരുമകന് വരെ പതിമൂന്നോളം മലയാള സിനിമകളില്‍ ഖുശ്ബു വേഷമിട്ടിട്ടുണ്ട്.
-
ഭര്‍ത്താവിനോട് ആ കാര്യത്തില്‍ പരാതിയുണ്ട്; ആദ്യം കാണുമ്പോള്‍ എനിക്ക് ആരാണെന്ന് അറിയില്ലായിരുന്നു: പരിണീതി
-
'തെലുങ്കിലെ കാസ്റ്റിംഗ് കൗച്ച്; നിത്യയും ഭൂമികയും സെറ്റിൽ മദ്യപിക്കില്ല; അത്തരം അനുഭവമില്ലാത്ത നടിമാരുമുണ്ട്'
-
എന്നെ വർഗീയവാദി ആക്കാൻ മെനക്കെടുന്നവരുടെ ചിന്ത എന്താണ്? വിമര്‍ശകന്റെ വായടപ്പിച്ചുള്ള മറുപടിയുമായി അഖിൽ മാരാർ