Don't Miss!
- Sports IPL 2024: 14ന് 4, പിന്നെ അഷുതോഷ് ഷോ; മുംബൈ ജയിച്ചത് എങ്ങനെ? പിന്നില്‍ ബുംറയുടെ തന്ത്രം
- News ചികിത്സാ പിഴവെന്ന് ആരോപണം, തലശേരിയില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തി
- Lifestyle സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാം, പടിപടിയായി ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി
- Automobiles പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
- Technology വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
നാടുവിട്ടുപോയ മകനാണ് ധനുഷ്, അവകാശ വാദവുമായി ദന്പതികള്‍ രംഗത്ത്,നിയമപരമായി നേരിടാനൊരുങ്ങി ധനുഷും
ഏഴാം ക്ലാസില്‍ പഠിച്ചുകൊണ്ടിരിക്കുന്പോള് ഒാടിപ്പോയ മകനെ സിനിമകള്‍ കണ്ടാണ് തിരിച്ചറിഞ്ഞതെന്നാണ് ദന്പതികള്‍ പറയുന്നത്.
തമിഴ് നടന് ധനുഷിന്റെ മാതാപിതാക്കളാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ ദമ്പതികള്‍ക്കെതിരെ പരാതിയുമായി താരം കോടതിയെ സമീപിച്ചു. രജനീകാന്തിന്റെ മരുമകനായ ധനുഷ് നിരവധി സിനിമകളിലൂടെ തമിഴ് സിനിമയില്‍ തന്റേതായ ഇടം നേടിയെടുത്ത അഭിനേതാവാണ്. താരത്തിന്റെ കുടുംബ പശ്ചാത്തലത്തെക്കുറിച്ച് അധികമാര്‍ക്കു അറിയില്ല. ഇതാദ്യമായാണ് ഇത്തരമൊരു പരാതിയുമായി ധനുഷ് കോടതിയെ സമീപിക്കുന്നത്.
ഏഴാം ക്ലാസില്‍ പഠിക്കുന്നതിനിടയില്‍ നാടുവിട്ടു പോയ മകനാണ് ധനുഷെന്ന് അവകാശപ്പെട്ട് കതിരേശന് മീനാക്ഷി ദമ്പതികളാണ് രംഗത്തുവന്നിട്ടുള്ളത്. അവരുടെ മൂന്നാമത്തെ മകനാണ് ധനുഷെന്നാണ് അവര്‍ പറയുന്നത്. വിഷയവുമായി ബന്ധപ്പെട്ട കേസിലെ വാദം ഫെബ്രുവരി 8ന് നടക്കും.
ചെന്നൈയില്‍ നിന്നും വീടു വിട്ട് പോയ മകനെ സിനിമകള്‍ കണ്ടപ്പോഴാണ് തിരിച്ചറിഞ്ഞതെന്ന് ദമ്പതികള്‍ പറഞ്ഞു. ധനുഷിനെ നേരില്‍ കാണാന്‍ ശ്രമിച്ചിരുന്നുവെങ്കിലും അതുനടന്നില്ല. എന്നാല്‍ മാതാപിതാക്കളെന്ന് അവകാശപ്പെട്ട് രംഗത്തുവന്നവര്‍ പറയുന്നതെല്ലാം തെറ്റാണെന്നാണ് ധനുഷ് പ്രതികരിച്ചത്. അവര്‍ പറയുന്നതെല്ലാം തെറ്റാണെന്ന് താരം വ്യക്തമാക്കി.
-
സഹോദരനാണെങ്കിലും സ്വകാര്യ വിഷയങ്ങൾ അറിയില്ല; ഞങ്ങളുടെ ബന്ധം; കുടുംബത്തെക്കുറിച്ച് അർബാസ് ഖാൻ
-
'ഡേവി അങ്കിൾ മാത്രം ഇന്ന് ഇവിടെ ഇല്ല...'; അനിയത്തി ശ്രദ്ധയുടെ വിവാഹനിശ്ചയത്തിന് പൊട്ടിക്കരഞ്ഞ് പേളി മാണി!
-
എല്ലാ സൈഡിൽ നിന്നും പ്രശ്നങ്ങൾ; കുഞ്ഞുമായി അമേരിക്കയിൽ നിന്ന് വന്നപ്പോൾ; ശ്രീക്കുട്ടനായിരുന്നു എല്ലാം; ലേഖ