Just In
- 40 min ago
സിനിമയ്ക്ക് വേണ്ടി ഇത്രയധികം സമര്‍പ്പിച്ചിരിക്കുന്ന മറ്റൊരു നടനെ ഞാന്‍ കണ്ടിട്ടില്ല, തുറന്നുപറഞ്ഞ് ഉര്‍വ്വശി
- 1 hr ago
സ്നേഹിച്ച പലരും എന്നെ ഉപേക്ഷിച്ചു പോയി, നിയമപരമായ അടിസ്ഥാന അവകാശങ്ങൾ പോലും എനിക്ക് നഷ്ടമായി...
- 1 hr ago
ക്ലാസ്മേറ്റ്സ് സിനിമ ചെയ്യുമ്പോള്‍ നേരിട്ട ആ ചോദ്യം, വെളിപ്പെടുത്തി ലാല്‍ജോസ്
- 3 hrs ago
എഴുന്നേറ്റ് നില്ക്കാന് പോലും സാധിക്കാത്ത വിധത്തില്‍ ഒറ്റപ്പെട്ട് പോയി, നേരിട്ട പ്രതിസന്ധിയെ കുറിച്ച് ബാല
Don't Miss!
- News
സംസ്ഥാനത്ത് 6186 പേര്‍ക്ക് കൂടി കൊവിഡ്, 5541 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, 4296 പേർക്ക് രോഗമുക്തി
- Sports
ഇന്ത്യക്കാരെ ഒരിക്കലും വിലകുറച്ചു കാണരുത്; പാഠം പഠിച്ചെന്ന് ഓസീസ് പരിശീലകന്
- Finance
പെട്രോൾ വില ഡൽഹിയിൽ ആദ്യമായി 85 രൂപയ്ക്ക് മുകളിൽ, സംസ്ഥാനത്ത് ഡീസൽ വില സർവകാല റെക്കോഡിൽ
- Travel
കണ്ണൂരിലെ അറിയപ്പെടാത്ത വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെ
- Lifestyle
ഓരോ നക്ഷത്രത്തിനും ഒരു പ്രത്യേക സ്വഭാവമുണ്ട്; നിങ്ങളുടേത് അറിയണോ?
- Automobiles
പുത്തൻ കോമ്പസ് എസ്യുവിയുടെ വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ ഇങ്ങനെ
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കമല്‍ഹാസന്റെ രാഷ്ട്രീയത്തെ പിന്തുണയ്ക്കുമോ? ജയലളിതയുടെ മരണത്തില്‍ ദുരുഹതയുണ്ടെന്ന് നടി ഗൗതമി!!
പതിമൂന്ന് വര്‍ഷം ഒന്നിച്ച് ജീവിച്ചതിന് ശേഷമായിരുന്നു നടന് കമല്‍ഹാസനും ഗൗതമിയും കഴിഞ്ഞ വര്‍ഷം വേര്‍പിരിഞ്ഞത്. ഇപ്പോള്‍ ബിഗ് ബോസ് എന്ന ടെലിവിഷന്‍ പരിപാടിയുടെ അവതാരകനായ കമല്ഹാസന് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുകയാണ്. ആഴ്ചകള്‍ക്ക് മുമ്പായിരുന്നു രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ പോവുന്ന കാര്യം കമല്ഹാസന് പ്രഖ്യാപിച്ചിരുന്നത്.
മോഹന്‍ലാലിന്റെ വില്ലന്‍ ഞെട്ടിക്കും! റിലീസിന് മുമ്പ് കോടികള്‍, ഹിന്ദിയിലേക്ക് റെക്കോര്‍ഡ് തുകയ്ക്ക്!
കമല്ഹാസന് രാഷ്ട്രീയത്തില്‍ പ്രവേശിച്ചാല്‍ പിന്തുണയ്ക്കുമോ എന്ന ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുകയാണ് നടി ഗൗതമി. രാഷ്ട്രീയ നേതൃത്വം എന്ന് പറയുന്നത് വേറെ വിഷയമാണെന്നാണ് ഗൗതമിയുടെ അഭിപ്രായം. അതിന് അനുയോജ്യനായ വ്യക്തി നേതാവായി വന്നാല്‍ അദ്ദേഹത്തെ എല്ലാവര്ക്കും പിന്തുണയ്ക്കാനുള്ള ഉത്തരവാദിത്വമുണ്ടെന്നും ഗൗതമി പറയുന്നു.
സാമന്തയും ഭര്‍ത്താവും ഇത്രയും സിംപിളായിരുന്നോ? വിവാഹശേഷമുള്ള ആദ്യ ചിത്രം വൈറലാവുന്നു!
ഇതിനൊപ്പം മുന്‍ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണത്തില്‍ ദുരൂഹത ഒളിഞ്ഞിരിപ്പുണ്ടെന്നും അവരുടെ അപ്രതീക്ഷിതമായ മരണത്തിനും ചികിത്സയ്ക്കും ഇനിയും ഉത്തരം കിട്ടാത്ത ചോദ്യമായി തുടരുകയാണെന്നും ഗൗതമി പറയുന്നു. അവയ്ക്കൊല്ലം മറുപടി കിട്ടുന്നതിനായി അന്വേഷണം നടക്കണമെന്നും സത്യവസ്ഥ പുറത്ത് വരണമെന്നും ഗൗതമി പറയുന്നു.