Don't Miss!
- News
18000 ജീവനക്കാരെ പുറത്താക്കാന്‍ ആമസോണിന് ചെലവ് 5200 കോടി; കമ്പനിക്ക് താങ്ങില്ല!!
- Finance
വായ്പയ്ക്ക് ജാമ്യം നിൽക്കുന്നത് റിസ്കാണോ? ജാമ്യക്കാരൻ ഏറ്റെടുക്കേണ്ടി വരുന്ന ബാധ്യതകൾ അറിയാം
- Automobiles
ജനമനസറിഞ്ഞ് കമ്പനി ; വമ്പൻ ആനുകൂല്യങ്ങളുമായി നമ്മുടെ സ്വന്തം ടാറ്റ
- Technology
ആരെയും മോഹിപ്പിക്കുന്ന ആൻഡ്രോയിഡ് ഫോണുകൾ; അറിഞ്ഞിരിക്കാം വിപണിയിലെ രാജാക്കന്മാരെ
- Sports
കോലിയുടെ ബെസ്റ്റ് ഇനിയും വരേണ്ടിയിരിക്കുന്നു! എന്നാല്‍ അവന് എപ്പോഴും ബെസ്റ്റ്-ബട്ട്
- Lifestyle
വ്യാഴത്തിന്റെ വക്രഗതി: ഏപ്രില്‍ 21 വരെ 5 രാശിക്ക് ജീവിതത്തിലെ സര്‍വ്വദു:ഖ ദുരിതങ്ങള്‍ക്ക് അവസാനം
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
ജയലളിതയ്ക്ക് പിന്തുണയുമായി സിനിമാ ലോകം നിരാഹാരത്തില്‍
തമിഴകത്തിന്റെ അമ്മ അനധികൃത സ്വത്ത് സമ്പാദനക്കേസിന് ജയിലിലായതോടെ തമിഴകം കത്തിയമരുകയാണ്. പതിനാറോളം പേര് ഇതിനകം ആത്മഹത്യ ചെയ്തു. അപ്പോള്‍, ആദ്യകാല നടികൂടെയയായിരുന്ന ജയലളിതയ്ക്ക് പിന്തുണയുമായി സിനിമാ ലോകവും രംഗത്തിറങ്ങാതിരിക്കുമോ.
ജയലളിതയ്ക്ക് പിന്തുണയുമായി കോളിവുഡ് സിനിമാ പ്രവര്‍ത്തകരും മുഖ്യധാരയിലേക്കിറങ്ങി. അനധികൃത സ്വത്ത് സംമ്പാദനക്കേസില്‍ നാല് വര്‍ഷം ജയില്‍ ശിക്ഷ വിധിക്കപ്പെട്ട മുന്‍ മുഖ്യമന്ത്രി ജയലളിതയോട് അനുകമ്പ പ്രകടിപ്പിച്ച് തമിഴ്നാട്ടിലെ സിനിമാ തിയേറ്ററുകള്‍ ഇന്ന് (സെപ്റ്റംബര്‍ 30) അടച്ചിടും.

ജയലളിതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് തമിഴ് ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷന് പ്രവര്‍ത്തകര്‍ ഏകദിനം നിരാഹാരം നടത്തിക്കൊണ്ടിരിക്കുകയാണ്. നിരാഹാര സമരത്തില്‍ പങ്കാളികളാകുമെന്ന് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സിലും സൗത്ത് ഇന്ത്യന്‍ ആര്‍ട്ടിസ്റ്റ് അസോസിയേഷനും അറിയിച്ചിട്ടുണ്ട്.
ഞങ്ങളുടെ എല്ലാം പിന്തുണയും അമ്മയ്ക്ക് നല്‍കും. കോടതി വിധിയില്‍ ഒന്നും പറയാനില്ല. പക്ഷെ സിനിമാ ഇന്റസ്ട്രിയ്ക്ക് വേണ്ടി അവര്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും അങ്ങനെ നോക്കുമ്പോള്‍ അമ്മയ്ക്ക് വേണ്ടി ഞങ്ങള്‍ ചെയ്യുന്ന ചെറിയ കാര്യം മാത്രമാണ് ഇതെന്നും അസോസിയേറ്റ് അംഗം പറഞ്ഞു. രാവിലെ ഒമ്പത് മണിക്കാരംഭിച്ച നിരാഹാരം വൈകിട്ട് ആറ് മണിവരെ തുടരും.
-
മുരളി ഗോപിയുമായിട്ടുള്ള ലിപ്ലോക് ആദ്യം പറഞ്ഞിരുന്നില്ല; അത് പ്രൊമോട്ട് ചെയ്തത് വേദനിപ്പിച്ചെന്ന് ഹണി റോസ്
-
പതിനാറ് വയസേ അന്നുള്ളൂ, എന്താണ് പറയുന്നതെന്ന് പോലും മനസ്സിലായില്ല; കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് ഹണി റോസ്
-
'എത്ര ഫേക്ക് ആയ ലോകത്താണ് നമ്മളെന്ന് മനസ്സിലാക്കി; എന്നെപ്പറ്റി എഴുതുന്നവരോട് വിളിച്ച് പറയണമെന്ന് തോന്നി'