Don't Miss!
- Sports IPL 2024: സഞ്ജുവിന്റെ ധൈര്യം അപാരം, ആ സാഹസം കളി ജയിപ്പിച്ചു! കിടു ക്യാപ്റ്റന്‍സി
- Lifestyle ഓവുലേഷന് തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാല്‍ ഗര്‍ഭധാരണം ആദ്യദിനം അറിയാം
- News 14 വര്‍ഷത്തെ ഇടവേളയ്ക്ക് അവസാനം, രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തി ഗോവിന്ദ; ശിവസേനയില്‍ ചേര്‍ന്നു
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
തമിഴനെ വേദനിപ്പിയ്ക്കുമോ മദ്രാസ് കഫേ?
ജോണ്‍ എബ്രഹാമിന്റെ മദ്രാസ് കഫേയുടെ തമിഴ് പതിപ്പിന് ഇത് വരേയും പ്രദര്ശനാനുമാതി ലഭിച്ചില്ല. സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയിട്ടില്ലെന്ന് ആഗസ്റ്റ് 21 ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. എല്‍ടിടിഇ പ്രവര്‍ത്തകരെ തീവ്രവാദികളും മോശക്കാരുമായി ചിത്രീകരിയ്ക്കുന്നു എന്നാരോപിച്ചാണ് തമിഴ് നാട്ടില്‍ ചിത്രത്തിനെതിരെ കടുത്ത പ്രതിഷേധങ്ങള്‍ ഉയര്‍ന്നത്. ഇതിനിടയില്‍ ആഗസ്റ്റ് 23 വെള്ളിയാഴ്ച മദ്രാസ് കഫേയുടെ ഹിന്ദി പതിപ്പ് റിലീസാകും.
എന്നാല്‍ മദ്രാസ് കഫേയുടെ വിജയകരമായ പ്രദര്‍ശനത്തിന് തമിഴ് നാട്ടിലെ എല്ലാ ജനങ്ങളും സഹകരിയ്ക്കണമെന്ന് ചിത്രത്തിലെ നായകന് ജോണ്‍ എബ്രഹാം പറഞ്ഞു. മരുമലര്‍ച്ചി ദ്രാവിഡ മുന്നേട്ട്ര കഴകം (എംഡിഎംകെ) നേതാവ് വൈക്കോയും നാം തമിഴര്‍ പ്രവര്‍ത്തകരും ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വിവാദങ്ങള്‍ കൊഴുക്കുമ്പോള്‍ തമിഴ് വികാരത്തെ വ്രണപ്പെടുത്തുന്ന തരത്തില്‍ മദ്രാസ് കഫേയില്‍ ഒളിഞ്ഞിരിയ്ക്കുന്ന നിഗൂഡതകള്‍ എന്തെല്ലാമെന്നറിയാം
തമിഴനെ വേദനിപ്പിയ്ക്കുമോ മദ്രാസ് കഫേ?
ഷൂജിത് സിര്‍കാര്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിയ്ക്കുന്നത് ജോണ്‍ എബ്രാഹാമാണ്.
തമിഴനെ വേദനിപ്പിയ്ക്കുമോ മദ്രാസ് കഫേ?
ജോണ്‍ എബ്രഹാം ആണ് മദ്രാസ് കഫേയിലെ നായകന്. ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ കലാകാരന്മാര്ക്ക് ആവിഷ്കാര സ്വാതന്ത്ര്യമുണ്ടെന്നും സിനിമ നിരോധിയ്ക്കാന്‍ ചിലര്‍ നടത്തുന്ന ശ്രമങ്ങള്‍ അപലപനീയമാണെന്നും ജോണ്‍.
തമിഴനെ വേദനിപ്പിയ്ക്കുമോ മദ്രാസ് കഫേ?
1980 കളിലെ ഇന്ത്യ ശ്രീലങ്ക ബന്ധം, രാജീവ് ഗാന്ധിയുടെ വധം എന്നിവ ചിത്രത്തില്‍ പ്രമേയമാക്കുന്നുണ്ട്.
തമിഴനെ വേദനിപ്പിയ്ക്കുമോ മദ്രാസ് കഫേ?
തമിഴ്നാട്ടില്‍ മദ്രാസ് കഫേയ്ക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്ന് എംഡിഎംകെ നേതാവ് വൈക്കോ തമിഴ് നാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
തമിഴനെ വേദനിപ്പിയ്ക്കുമോ മദ്രാസ് കഫേ?
നാം തമിഴര്‍ കക്ഷി നേതാവും സംവിധായകനുമായ സീമനും സിനിമയ്ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.തമിഴ് വിരുദ്ധ നിലപാട് വച്ച് പുലര്‍ത്തുന്ന സിനിമയാണ് മദ്രാസ് കഫേയെന്ന് അദ്ദേഹം പറഞ്ഞു. പല നേതാക്കളും ചിത്രത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്
തമിഴനെ വേദനിപ്പിയ്ക്കുമോ മദ്രാസ് കഫേ?
ചിത്രത്തില്‍ തമിഴ് വിരുദ്ധ നിലപാടുകള്‍ ഒന്നും തന്നെയില്ലെന്ന് അഭിനേതാവും ചിത്രത്തിന്റെ നിര്‍മ്മാതാവും കൂടിയായ ജോണ്‍ എബ്രഹാം ചെന്നൈയില്‍ പറഞ്ഞു. ചിത്രത്തിന്റെ പ്രചാരണ പരിപാടികള്‍ക്ക് വേണ്ടി ചെന്നൈയിലെത്തിയതായിരുന്നു അദ്ദേഹം.
തമിഴനെ വേദനിപ്പിയ്ക്കുമോ മദ്രാസ് കഫേ?
ജോണ്‍ എബ്രഹാം, നര്‍ഗീസ് ഫക്രി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങള്‍
തമിഴനെ വേദനിപ്പിയ്ക്കുമോ മദ്രാസ് കഫേ?
ശ്രീലങ്കയില്‍ വച്ചായിരുന്നു ചിത്രത്തിന്റെ പല പ്രധാനപ്പെട്ട ഭാഗങ്ങളും ചിത്രീകരിച്ചത്. മലേഷ്യ, തായ്ലന്റ്, ലണ്ടന്‍ എന്നിവിടങ്ങളിലും ചിത്രത്തിന്റെ ചിത്രീകരണം നടന്നു
-
ആദ്യ ഭർത്താവ് ഇപ്പോഴും സുഹൃത്ത്; എന്റെ അമ്മയ്ക്ക് സ്വന്തം മകനെ പോലെ; ബന്ധത്തിൽ സംഭവിച്ചത്; അദിതിയുടെ വാക്കുകൾ
-
അഞ്ച് മാസം ഒരുമിച്ച് താമസിച്ചു, ഒടുവിൽ ശ്രുതി ഇറങ്ങിപ്പോയി; ഡിവോഴ്സിന് ശേഷം സിദ്ധാർത്ഥിനുണ്ടായ പ്രണയങ്ങൾ
-
നായകന്റെ മടിയില്‍ കയറിയുള്ള ലിപ് ലോക്ക്! വിചാരിക്കുന്നത് പോലെ അത്ര എളുപ്പമല്ലെന്ന് നടി അനുപമ പരമേശ്വരന്