Don't Miss!
- News 'കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ക്രിമിനലുകൾ, ബിജെപിയ്ക്ക് അയിത്തം കൽപിക്കേണ്ട'; വരാപ്പുഴ അതിരൂപത മുഖപത്രം
- Sports T20 World Cup 2024: ജയ്സ്വാളില്ല, ഓപ്പണറായി കോലി! ഇതു സത്യമോ? ഒടുവില്‍ പ്രതികരിച്ച് രോഹിത്
- Automobiles ഥാർ 5-ഡോറിനേക്കാൾ ഹൈപ്പ്; അടിമുടി പരിഷ്ക്കാരിയായി ഇന്ത്യയുടെ സ്വന്തം 'ദേസി ജി-വാഗൺ'
- Lifestyle ദോഷങ്ങള്‍ വഴിമുടക്കും, വീട് മുഴുവന്‍ നെഗറ്റീവ് എനര്‍ജി; വാസ്തുദോഷം വരുത്തും ഈ വസ്തുക്കള്‍
- Finance സരിഗമ അടക്കം മൂന്ന് ഓഹരികൾ, 13 ശതമാനം വരെ കുതിക്കും, ഇപ്പോൾ തന്നെ വാങ്ങാം
- Technology 'അഴിച്ചുവിട്ട' മുതലിനെ ഏറ്റുവാങ്ങാൻ സമയമായി! നേരേ ഫ്ലിപ്പ്കാർട്ടിലേക്ക് വിട്ടോ, ദേ ഇത് വാങ്ങിക്കോ
- Travel മധുര, ശ്രീരംഗം, തഞ്ചാവൂർ; ഒറ്റദിവസ യാത്ര, ചെലവ് വെറും 1000 രൂപ! പോയാലോ
രണ്‍ജി പണിക്കര്‍ക്ക് വേണ്ടി എഴുതിയ പുതിയ നിയമം എങ്ങനെ മമ്മൂട്ടിയിലെത്തി ?
മമ്മൂട്ടിയെ നായകനാക്കി എകെ സാജന് സംവിധാനം ചെയ്യുന്ന പുതിയ നിയമം എന്ന ചിത്രം ഇതിനോടകം വാര്‍ത്തകളില്‍ ഇടം നേടിക്കഴിഞ്ഞു. മമ്മൂട്ടിയുടെയും നയന്‍താരയുടെയും ലുക്കും ചിത്രത്തിന്റെ പോസ്റ്ററുമൊക്കെ പ്രേക്ഷകര്‍ക്ക് നല്‍കുന്നത് വലിയൊരു പ്രതീക്ഷയാണ്.
Read More: ചെയ്യാമെന്നേറ്റ സിനിമകള്‍ മാറ്റിവച്ച് ഓകെ പറഞ്ഞു; നയനും മമ്മൂട്ടിയും ഞെട്ടിക്കും!
എന്നാല്‍ ചിത്രത്തെ അഡ്വക്കറ്റ് ലൂയിസ് പോത്തന് എന്ന കഥാപാത്രത്തിന് വേണ്ടി തിരക്കഥാകൃത്തും സംവിധായകനുമായ എകെ സാജന് മനസ്സില്‍ കണ്ടത് മമ്മൂട്ടിയെ ആയിരുന്നില്ല. സാക്ഷാല്‍ രണ്‍ജി പണിക്കറെ ആയിരുന്നു.
രണ്ജിയെ മനസ്സില്‍ കണ്ടാണ് പുതിയ നിയമത്തിന് തിരക്കഥയെഴുതിയത്. എഴുതി പൂര്‍ത്തിയാക്കിയ തിരക്കഥ രണ്ജിയ്ക്ക് വായിച്ചു കേള്‍പ്പിച്ചു. കഥ അദ്ദേഹത്തിന് വളരെ ഇഷ്ടപ്പെടുകയും ചെയ്തു. എന്നാല്‍ തന്നെക്കാള്‍ ഈ വേഷം ചെയ്യാന്‍ യോഗ്യന്‍ മമ്മൂട്ടിയാണെന്നും ആ തരത്തില്‍ കഥയില്‍ മാറ്റം വരുത്താമെന്നും രണ്‍ജി സാജനോട് നിര്‍ദ്ദേശിച്ചു.
അങ്ങനെ മമ്മൂട്ടിയെ മനസ്സില്‍ കണ്ട് വീണ്ടും കഥയെഴുതി സാജന് മെഗാസ്റ്റാറിനെ സമീപിച്ചു. കഥ കേട്ട് ഇഷ്ടപ്പെട്ട മമ്മൂട്ടി, ചെയ്യാമെന്നേറ്റ പ്രൊജക്ടുകള്‍ മാറ്റിവച്ച് സാജനോട് ഓകെ പറയുകയായിരുന്നത്രെ.
മമ്മൂട്ടി മാറിയെത്തിയപ്പോള്‍ മുത്തുമണിയുടെ വേഷവും പോയി, പകരം നയന്‍!
-
'നാഷണല്‍ അവാര്‍ഡ് കിട്ടിയത് എനിക്കാണ്'; ഷാരൂഖിനൊപ്പം ഫോട്ടോ എടുത്തപ്പോഴാണ് അവര്‍ക്കത് മനസിലായത്
-
'ബിഗ് ബോസ് കഴിഞ്ഞാല്‍ ജാസ്മിന് നല്ല ചീത്തപ്പേര്, വിവാഹം പോലും നടക്കില്ല; ഗബ്രി പൊടിയും തട്ടി പോകും'
-
ആ പ്രണയം തകർന്നത് നന്നായി, പ്രസന്നയെ പോലൊരു ഭർത്താവിനെ കിട്ടി; ആ വർഷം കഠിനമായിരുന്നെന്നും സ്നേഹ