Don't Miss!
- News 'എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടണം'; അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതികരിച്ച് യുഎൻ
- Automobiles 20 വര്‍ഷത്തിന് ശേഷം ലംബോര്‍ഗിനി മാറ്റിയ ലോഗോ കണ്ടോ? ഒരമ്മ പെറ്റ അളിയന്മാരെന്നേ പറയൂ...
- Lifestyle ആഗ്രഹങ്ങളും ലക്ഷ്യങ്ങളും സാധിക്കും; ഈ സൂര്യ ഗ്രഹണം അതിനുള്ള അപൂര്‍വ്വ അവസരം
- Technology കൈയിലെ ചെറുവിരലിന് ഒരു വളവ് ഉണ്ടോ എന്ന് നോക്കൂ! ഭയപ്പെടുത്തി 'ഐഫോൺ ഫിംഗർ', വീഡിയോ ഇതാ
- Finance എസ്ബിഐ അടക്കം മൂന്ന് ഓഹരികൾ വാങ്ങാം, നേട്ടം 25% വരെയാണ്, കൂടെക്കൂട്ടുന്നോ...
- Sports IPL 2024: ജ്യോത്സ്യനാണോ? ഒരു ഓവറില്‍ നാല് സിക്സ് അടിക്കുമെന്ന് പ്രവചിച്ച പരാഗ്; പഴയ ട്വീറ്റ് കുത്തിപ്പൊക്കി
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
ഇത്ര മനോഹരമായ ആചാരം ഇനിയുമുണ്ടാവോ എന്ന കോമഡി എടുത്തതിന് പിന്നില്‍ ഒരു ട്രാജഡിയുണ്ട്
കരിങ്കുന്നം സിക്സസിന്റെ വിശേഷങ്ങള്‍ പറയുന്നതിനിടെയാണ് ദീപു കരുണാകരന്, പ്രിയദര്ശന് - മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ചിത്രം എന്ന ചിത്രത്തിലെ ഒരു കോമഡി രംഗത്തിന് പിന്നിലെ ട്രാജഡിയെ കുറിച്ച് പറഞ്ഞത്. മണിയന് പിള്ള രാജുവാണത്രെ ആ കഥ ദീപു കരുണാകരനോട് പറഞ്ഞത്.
ചിത്രത്തില്‍ രഞ്ജിനിയുടെ സാരിത്തുമ്പില്‍ മോഹന്‍ലാലിനെ കെട്ടിയിടുന്ന ഒരു രംഗമില്ലേ. രഞ്ജിനി സ്റ്റെപ്പ് കയറി പോകുമ്പോള്‍ ഓരോ കാര്യം പറഞ്ഞ് മോഹന്‍ലാല്‍ വീണ്ടും തിരിച്ചിറങ്ങി വരുന്ന ആ രംഗം. അത് ഫസ്റ്റ് ഷോട്ടില്‍ ചെയ്ത രംഗമാണ്. ഷൂട്ട് ചെയ്ത് കഴിഞ്ഞ് എല്ലാവരും കൈയ്യടിച്ചപ്പോഴാണ് ക്യാമറമാന് പറയുന്നത് ഫോക്കസ് ഔട്ടാണ് എന്ന്.
പിന്നീട് വീണ്ടും പതിനാറ് ടേക്ക് എടുത്തു. പക്ഷെ അതൊന്നും ഓകെയായി വന്നില്ല. അവസാനം ആദ്യം എടുത്ത ഫോക്കസ് ഔട്ടായ ആ രംഗം തന്നെ സിനിമയില്‍ ഉള്‍പ്പെടുത്താം എന്ന് തീരുമാനിക്കുകയായിരുന്നു.
ഇത് പറയാന്‍ ഒരു കാരണമുണ്ട്. കരിങ്കുന്ന സിക്സസില്‍ ഏറ്റവും കൈയ്യടി നേടിയ അനൂപ് മേനോന്റെ ഒരു രംഗമുണ്ട്. നാല് ക്യാമറകള്‍ വച്ചാണ് അത് ഷൂട്ട് ചെയ്തത്. ആദ്യം റിഹേഴ്സലാണെന്ന് പറഞ്ഞ് എടുത്ത രംഗം കഴിഞ്ഞപ്പോള്‍ എല്ലാവരും കൈയ്യടിച്ചു. അപ്പോഴാണ് ഒരു ക്യാമറമാന് പറയുന്നത് ഫോക്കസ് ഔട്ടാണ് എന്ന്. എന്നാല്‍ മറ്റ് മൂന്ന് ക്യാമറകളുടെയും സഹായത്തോടെയും എഡിറ്റിങിലൂടെയും ആദ്യത്തെ ഷോട്ട് തന്നെ സിനിമയില്‍ ഉള്‍പ്പെടുത്തി.
അനൂപിന്റെയും മഞ്ജുവിന്റെയും വിവാഹ ബന്ധം ചിത്രീകരിക്കാന്‍ എന്റെ വിവാഹ ജീവിതം സഹായിച്ചു
-
'അവരുടെ ഭർത്താവ് പറഞ്ഞപ്പോഴാണ് മകനുണ്ടെന്ന് അറിഞ്ഞത്; വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയോട് സൂചിപ്പിച്ചിരുന്നു'
-
സ്വയംഭോഗം ചെയ്യുന്ന സീന്‍ ആ സിനിമ ഡിമാന്‍ഡ് ചെയ്തിരുന്നു; തുറന്ന് പറഞ്ഞ് മണികണ്ഠന് ആചാരി
-
എൻ്റെ അനിയനായത് കൊണ്ട് പറയുകയല്ല, അവനെ വിശ്വസിക്കാൻ കൊള്ളില്ല! ധ്യാനിനെ കൊണ്ട് സത്യം ചെയ്യിപ്പിക്കും- വിനീത്