Don't Miss!
- News 'തനിക്കെതിരെ ശോഭ സുരേന്ദ്രനും കെ സുധാകരനും നാല് മാധ്യമ പ്രവർത്തകരും ഗൂഢാലോചന നടത്തി'; ഇപി ജയരാജൻ
- Sports T20 World Cup 2024: മൂന്നാമനായി കോലി വേണ്ട! പകരം റിഷഭ് കളിക്കട്ടെ. കാരണം പറഞ്ഞ് മുന്‍ പേസര്‍
- Lifestyle മുടിയുടെ കരുത്ത് ഉറപ്പ് നല്‍കും മുട്ട, വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന എഗ്ഗ് ഹെയര്‍പാക്കുകള്‍
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
മമ്മൂട്ടിയ്ക്ക് ജര്‍മ്മന്‍ സമ്മാനവുമായി മേയര്‍
ഭാര്യയ്ക്കൊപ്പമെത്തിയ മേയര്‍ സ്ക്വയര്‍ ചര്‍ച്ചില്‍ വച്ചാണ് മമ്മൂട്ടിയെ കണ്ടതും ഉപഹാരം നല്കിയതും. ഒരു മാമത്തിന്റെ ശില്പമാണ് മേയര്‍ മമ്മൂട്ടിയ്ക്ക് സമ്മാനിച്ചത്. നേരത്തേ ആയുര്‍വേദ ചികിത്സയ്ക്കായി കേരളത്തിലെത്തിയ കഥയെല്ലാം ഗ്രെന്റ് മമ്മൂട്ടിയുമായി പങ്കുവച്ചു.
നഗരത്തിലെ കോ ഓപ്റ്റഡ് കൗണ്‍സിലറായ മലയാളി ജോസഫ് മെറ്റ്മാനാണ് മമ്മൂട്ടിയും സംഘവും ഷൂട്ടിങ്ങിനായി നഗരത്തില്‍ എത്തിയ വിവരം മേയറെ അറിയിച്ചത്. ഇതറിഞ്ഞ മേയര്‍ മമ്മൂട്ടിയെ കാണാന്‍ താല്പര്യം പ്രകടിപ്പിക്കുകയായിരുന്നുവത്രേ.
ജര്‍മന്‍ മലയാളിയായ മാത്തുക്കുട്ടിയുടെ കഥ പറയുന്ന ചിത്രത്തില്‍ മമ്മൂട്ടിയെക്കൂടാതെ, സിദ്ദിഖ്, പ്രേംപ്രകാശ്, സുരേഷ് കൃഷ്ണ, കോട്ടയം നസീര്‍, മുത്തുമണി, ആദിത്യ റാം, നാന്‍സി തടത്തില്‍, കൃഷ്ണപ്രഭ, അരുണ്‍ തുടങ്ങിയവര്‍ക്കൊപ്പം ഒട്ടേറെ ജര്‍മന്‍ മലയാളികളും അഭിനയിക്കുന്നുണ്ട്. 12 ദിവസത്തോളമാണ് ജര്‍മ്മനിയിലെ ഷൂട്ടിങ് നീളുക.
ച്ിത്രത്തില്‍ മമ്മൂട്ടിയ്ക്കൊപ്പം മോഹന്‍ലാലും ദിലീപും അതിഥി വേഷങ്ങളില്‍ എത്തുന്നുണ്ടെന്നതും വലിയ പ്രത്യേകതയാണ്. പ്രാഞ്ചിയേട്ടന് ആന്റ് ദി സെയ്ന്റ് എന്ന് ചിത്രം പോലെ മികച്ചൊരു ആക്ഷേപഹാസ്യ ചിത്രമായാണ് രഞ്ജിത്ത് മാത്തുക്കുട്ടി ഒരുക്കുന്നതെന്നാണ് സൂചന.
-
തുടക്കക്കാരാകുമ്പോൾ ഉപയോഗിക്കാൻ ശ്രമിക്കും; സ്ഥാനത്തെത്തുമ്പോൾ മാറ്റം; കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് നടി
-
'ഇരുപത്തിനാലുകാരന് ഇത്രയും പക്വതയോയെന്ന് ചിന്തിച്ചു... അന്ന് മുതൽ രാജുവേട്ടന്റെ ഫാനായതാണ് ഞാൻ'; ധ്യാൻ
-
വളരെ പക്വതയുള്ളവളാണ്; ഞങ്ങൾ തമ്മിൽ വഴക്കുണ്ടാകുമ്പോൾ; ശാലിനിയെക്കുറിച്ച് അജിത്ത് പറഞ്ഞ വാക്കുകൾ