Don't Miss!
- Sports IPL 2024: ഒരോവറില്‍ 5 റണ്‍സ് മാത്രം, എന്നിട്ടും ബൗളര്‍ക്കു പിന്നെ ഓവറില്ല! റുതുരാജ് എന്തൊരു ദുരന്തം?
- News തൃശൂർ പൂരം നിർത്തിവെച്ചു, ചരിത്രത്തില്‍ ആദ്യം: ഒടുവില്‍ വഴങ്ങി, വെടിക്കെട്ട് പകല്‍ വെളിച്ചത്തില്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
മമ്മൂട്ടിയുടെ നക്ഷത്രമായി നയന്‍സ് വരും?
ഇക്കാര്യം നയന്‍സുമായി സംസാരിച്ചു കഴിഞ്ഞുവെന്നാണ് ചിത്രവുമായി ബന്ധപ്പെട്ടവര്‍ അറിയിക്കുന്നത്. എന്നാല്‍ നയന്‍താരയുടെ ഡേറ്റ് ഒരു പ്രശ്നമായി തുടരുകയാണ്. മമ്മൂട്ടിയും പൃഥ്വിരാജുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നയന്‍സിന്റെ ഡേറ്റിന് അനുസരിച്ച് ഇരുവര്‍ക്കും ഡേറ്റ് നല്‍കാനാവില്ലെന്നതാണ് പ്രധാന പ്രശ്നം. എന്നാല്‍ ഇത് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഡേറ്റ് ക്രമീകരിക്കാനാവുകയാണെങ്കില് നയന്‍സ് തന്നെ ചിത്രത്തിലെ നായികയാവും. ഡിസംബര്‍ രണ്ടാം വാരത്തോടെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും.
സ്വാതന്ത്ര്യലഭിച്ചതിന് ശേഷവും കേരളപ്പിറവിയ്ക്ക് മുമ്പുമുള്ള കേരളത്തിലെ രാഷ്ട്രീയ പശ്ചാത്തലം പ്രമേയമാവുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകന്. ചിത്രത്തില്‍ പൃഥ്വിരാജിന് വില്ലന്‍വേഷമാണ്.
പൃഥ്വിയുടെ നേതൃത്വത്തിലുള്ള ആഗസ്റ്റ് സിനിമ എന്ന നിര്‍മ്മാണക്കമ്പനിയാണ് ചിത്രത്തിന് നേതൃത്വം നല്‍കുന്നത്. മലയാളത്തിലെ വന്‍ താരങ്ങളും ഇന്ത്യന്‍ സിനിമയിലെത്തന്നെ ചില പ്രമുഖരും അണിനിരക്കുന്ന ചിത്രത്തിന്റെ കഥ അമല്‍ നീരദിന്റേതാണ്. ക്യാമറ കൈകാര്യം ചെയ്യുന്നതും അമല്‍ നീരദ് തന്നെ. ഉറുമിയ്ക്കായി തിരക്കഥ രചിച്ച ശങ്കര്‍ രാമകൃഷ്ണനാണ് ഈ ചിത്രത്തിന് തിരക്കഥ രചിക്കുന്നത്.
-
'കാലിലെ നഖം വരെ വെട്ടികൊടുത്തിരുന്നത് ആശയാണ്, ആ വിടവ് വിഷമിപ്പിക്കും'; മനോജിന്റെ ഭാര്യയെ കുറിച്ച് സോഷ്യൽമീഡിയ
-
ചെയ്യാവുന്നതൊക്കെ ചെയ്തിട്ടുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു; അവസാനം ആ ശീലവും നിര്‍ത്തി; സലിം കുമാര്‍
-
ഫിറ്റ്നസ് നോക്കുമ്പോഴും 15 വര്‍ഷമായി ഹോട്ടല്‍ ഭക്ഷണം; ശരീരം നോക്കുന്നതിനെക്കുറിച്ച് ഉണ്ണി മുകുന്ദന്